Letters
സാധാരണക്കാരെ കഷ്‌ടപ്പെടുത്തുന്ന ജിഎസ്ടി
Thursday, November 9, 2017 2:05 PM IST
അന്ധർ, ബധിരർ, മൂകർ എന്നിവരുടെ ഒരു സംഘം ആനയെ കണ്ടിട്ട് വർണിക്കുന്നതിനേക്കാൾ വളരെ കഷ്‌ടമായ രീതിയിലാണു ബന്ധപ്പെട്ട ഉദ്യോഗസ്ഥരും രാഷ്‌ട്രീയക്കാരും ടാക്സ് പ്രാക്‌ടീഷണർമാരുെമൊക്കെ ജിഎസ്ടിയെക്കുറിച്ചു വിശദീകരിക്കുന്നത്. ആർക്കും ഒന്നിനെക്കുറിച്ചും ഒരു വ്യക്തതയുമില്ലാത്ത അവസ്ഥ. എല്ലാറ്റിനും വില കുറയുമെന്നു ഭരണാധികാരികൾ പറഞ്ഞെങ്കിലും അതിനു കടകവിരുദ്ധമായ രീതിയിൽ സർവസാധനങ്ങൾക്കും കനത്ത തോതിൽ വില വർധിച്ചു. നാട്ടിലുള്ള മിക്കവാറും ഹോട്ടലുകളിലും ഭക്ഷണബില്ലിൽ 18 ശതമാനം ജിഎസ്ടി കൂടി വന്നു.

കഴിഞ്ഞദിവസം ചെന്പുപാത്രം റിപ്പയർ ചെയ്യുന്ന ഒരാൾ എന്‍റെ വീട്ടിൽ വന്നു. അയാൾ പണിക്കൂലിക്കുപുറമേ 28 ശതമാനം ജിഎസ്ടിയും ആവശ്യപ്പെട്ടു. അതുപോലെ തന്നെ പഴയ വൺ എച്ച്പി മോട്ടർ റിപ്പയർ ചെയ്തതിനും മെക്കാനിക് 28 ശതമാനം ജിഎസ്ടി ചോദിച്ചു. ജിഎസ്ടി രജിസ്ട്രേഷൻ എന്നു പറഞ്ഞാൽ എന്താണന്നു പോലും അറിയാൻ വയ്യാത്ത മുഴുവൻ ആളുകളും ശരിക്കും തെളിച്ചു പറഞ്ഞാൽ സർവ അണ്ടനും അടകോടനും ജിഎസ്ടിയുടെ പേരു പറഞ്ഞ് വായിൽ തോന്നുന്ന തുക ചോദിച്ചുമേടിക്കുന്ന അവസ്ഥയിലാണ് കാര്യങ്ങളുടെ പോക്ക്. തരികിട അഭ്യാസികൾക്കെല്ലാം അഴിഞ്ഞാടാനുള്ള ലൈസൻസ് മോദി സർക്കാർ കൊടുത്തിരിക്കുകയാണെന്ന് തോന്നുന്നു.

ജോസ് മാധവത്ത് ആണ്ടൂർ, മരങ്ങാട്ടുപിള്ളി.