Letters
തലമറന്ന് എണ്ണ തേയ്ക്കരുത്
Friday, November 10, 2017 12:54 PM IST
നോട്ടുനിരോധനം, ജിഎസ്ടി, ആധാർ ലിങ്കിംഗ്, ഇന്ധനവില വർധന, വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ തുടങ്ങിയവയിലൂടെ സാധാരണക്കാരെ ബുദ്ധിമുട്ടിച്ചു സർക്കാർ ജൈത്രയാത്ര തുടരുന്നു. ഇന്ധനവില വർധിപ്പിച്ച മോദി സർക്കാരും മദ്യലോബികൾക്കു കീഴടങ്ങിയ കേരള സർക്കാരും ജനങ്ങളെ കൊള്ളയടിക്കുകയാണ്. മുടങ്ങിപ്പോയ റേഷൻ കാർഡ് വിതരണവും വാതിൽപ്പടി റേഷൻ വിതരണവും തകർന്നുകിടക്കുന്ന റോഡുകളും ഇന്നു സാധാരണക്കാരന്‍റെ വേദനയാകുന്നു.

സ്ത്രീകളുടെയും കുട്ടികളുടെയും നേരെയുള്ള ആക്രമണം, കൊലപാതകം, മോഷണം, തട്ടിക്കൊണ്ടുപോകൽ ഇവയൊക്കെ സംസ്ഥാനത്തു പെരുകുന്പോൾ ജനങ്ങൾക്കൊപ്പം നിൽക്കാതെ സുരക്ഷിതതാവളങ്ങളിൽ അഭയം തേടുന്നതാണോ ജനാധിപത്യഭരണം? ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടവർ മദ്യനയത്തിൽ ഒളിച്ചോട്ടം നടത്തുന്നുവോ?

മത്തായി ജോസഫ് ഇല്ലിക്കൽ, മാലിപ്പാറ.