Letters
സാങ്കേതിക സർവകലാശാല രണ്ടുതരം പൗരന്മാരെ സ
Saturday, November 11, 2017 2:32 PM IST
കേരള സാങ്കേതിക സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന പതിനൊന്നു കോളജുകളിൽ മാത്രം ബിടെക് ഓണേഴ്സ് അനുവദിച്ചുകൊണ്ടും ആ കോളജുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കു മാത്രം അവസരം നൽകിക്കൊണ്ടും സർവകലാശാലാ അധികൃതർ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവ് സാമാന്യനീതിയുടെ ലംഘനമാണ്. നിശ്ചിത മാനദണ്ഡമനുസരിച്ച് അർഹരായ എല്ലാ വിദ്യാർഥികൾക്കും ഓണേഴ്സ് പരീക്ഷ എഴുതുന്നതിനുള്ള അവസരം സർവകലാശാല ഒരുക്കേണ്ടതാണ്.

തുല്യനീതിയും അർഹതയുള്ള കുട്ടികളുടെ അവസരവും നഷ്ടപ്പെടുത്തി രണ്ടുതരം പൗരന്മാരെ സൃഷ്‌ടിക്കുന്ന സാങ്കേതിക സർവകലാശാലയുടെ നീക്കം അപലപനീയവും തിരുത്തേണ്ടതുമാണ്.

സി.സെഡ്. ജോസഫ്, ചന്പക്കുളം