Letters
കെട്ടിടനിർമാണ ചട്ടങ്ങൾ ലഘൂകരിക്കണം
Saturday, November 11, 2017 2:34 PM IST
കെട്ടിടനിർമാണ ചട്ടങ്ങളിൽ എന്തൊക്കയോ ഇളവുകൾ വരുത്തിയതായി പത്രവാർത്ത കാണുകയുണ്ടായി. ഇക്കാര്യത്തിൽ സർക്കാരിന് അല്പമെങ്കിലും ആത്മാർഥയുണ്ടെങ്കിൽ ഏതൊക്കെയോ നിക്ഷിപ്ത താത്പര്യക്കാരുടെ ഗൂഢ ലക്ഷ്യങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി എഴുതിച്ചേർത്തതിൽ പലതും ഇനിയും തിരുത്താനുണ്ട്.

കെട്ടിടത്തിന് ഏഴര മീറ്ററിൽ കൂടുതൽ നീളമുണ്ടെങ്കിൽ കെട്ടിടത്തിന്‍റെ മേൽക്കൂരയിൽ നിശ്ചിത എണ്ണം വിൻഡ് ടർബൈൻ സ്ഥാപിച്ചിരിക്കണം എന്നുണ്ട്. ഈ സാധനം വെറുതെ ചെറുതായി കറങ്ങും എന്നല്ലാതെ യാതൊരു പ്രയോജനവുമില്ല. നല്ല മഴയുള്ളപ്പോൾ കെട്ടിടത്തിന്‍റെ ഉൾഭാഗം നനയും എന്നുള്ളതല്ലാതെ പൊടിപടലങ്ങൾ പുറത്തേക്കു തള്ളാൻ ഈ വിൻഡ് ടർബൈൻ പര്യാപ്തമല്ല. പ്രസ്തുത സംഗതി നടക്കണമെങ്കിൽ എക്സോസ്റ്റ് ഫാൻ ഫിറ്റു ചെയ്യണം.

പിന്നെ മറ്റൊന്ന്. ചെറുകിട യൂണിറ്റുകളിൽ ആവശ്യമായത്ര ടോയ്‌ലറ്റ് സൗകര്യങ്ങൾ ഉണ്ടെങ്കിൽ പോലും അതോടനുബന്ധിച്ചു പുതുതായി പണിയുന്ന കെട്ടിടത്തിലും നിശ്ചിത എണ്ണം ടോയ്‌ലറ്റുകൾ പണിയണം എന്നു പറയുന്നതിന്‍റെ യുക്തി എന്താണ്? സംരംഭകനെ പരമാവധി കഷ്ടപ്പെടുത്തി എങ്ങനെയെങ്കിലും പിന്തിരിപ്പിക്കാൻ സർക്കാർ ഉദ്യോഗസ്ഥർക്കു വലിയ താത്പര്യമാണെന്നു തോന്നുന്നു.

കെട്ടിടനിർമാണത്തിനായുള്ള അനുമതിക്കുവേണ്ടി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നികുതിദായകർ ചെല്ലുന്പോൾ ബന്ധപ്പെട്ട സെക്‌ഷനിൽ മിക്കപ്പോഴും ആളുണ്ടാവില്ല. അപേക്ഷ കൊടുത്ത് കിട്ടുന്ന രസീതും വാങ്ങി തിരിച്ചുപോരുന്നയാളുകളുടെ ചെരിപ്പുകൾ നിരവധി എണ്ണം തേഞ്ഞു തീർന്നാലും ആ ഫയലിനു ചുവപ്പുനാടയിൽനിന്നു മോചനം ഉണ്ടാകില്ല.
ഇതേക്കുറിച്ചു മുൻകാലങ്ങളിൽ പലരും പ്രതികരിച്ചപ്പോൾ ജീവനക്കാർക്കു ന്യായമായ ചില അവകാശങ്ങൾ ഒക്കയുണ്ടെന്നും അതു സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ഒക്കെയുള്ള പ്രസ്താവനകളാണു സർക്കാരിന്‍റെ ഭാഗത്തുനിന്നു കേട്ടിട്ടുള്ളത്.

ഓഫീസിൽ വരാതെയും ഡ്യൂട്ടി ചെയ്യാതെയും കൃത്യമായി ശന്പളം കൈപ്പറ്റുന്നതിൽ വളരെ ജാഗ്രത പുലർത്തുന്ന ഉദ്യോഗസ്ഥരുണ്ട്. ഇവരെ ആരു നിലയ്ക്കുനിർത്തും? ഇതിനിടയിൽ നയാ പൈസ കൈക്കൂലി വാങ്ങാതെ സത്യസന്ധമായി ജോലി ചെയ്യുന്ന ഒരു ന്യൂനപക്ഷം ഉണ്ടെന്നുള്ളതു വിസ്മരിക്കുന്നില്ല.

ജോസ് മാധവത്ത്, ആണ്ടൂർ