Letters
ഞങ്ങൾ റബർകൃഷി നിർത്തണമോ?
Sunday, November 19, 2017 10:01 AM IST
മുന്പേ തന്നെ കടക്കെണിയിൽ ആയിരുന്ന ചെറുകിട റബർ കർഷകർക്കു ഇരുട്ടടിയായി പുതിയ ജിഎസ്‌ടി പ്രവേശനം. ചെറുകിട റബർ കർഷകർക്ക് ആവശ്യമായ പ്ലാസ്റ്റിക്, പശ, സ്റ്റാപ്ളർ, മെഷിൻ, ആസിഡ്, ടാപ്പിംഗ് ലൈറ്റ്, ഉത്തേജന മരുന്നുകൾ എന്നിവയുടെ പുതിയ നികുതി അഞ്ചു ശതമാനത്തിൽ നിന്നും 18 ശതമാനമായി വർധിച്ചിരിക്കുന്നു. ഇതുവരെ നികുതി ബാധകമല്ലാതിരുന്ന സ്പ്രേയർ, ഓർഗാനിക് വളങ്ങൾ എന്നിവയ്ക്ക് പുതിയതായി അഞ്ചുശതമാനം നികുതി ഏർപ്പെടുത്തി.

വർധിച്ചു കൊണ്ടിരിക്കുന്ന കൂലിച്ചെലവിൽ റബർകൃഷി ഒരു തരത്തിലും മുന്പോട്ടു കൊണ്ടുപോകുവാൻ സാധിക്കാതെ നട്ടംതിരിയുന്ന ഈ സാഹചര്യത്തിൽ വിലയിടിവിനു പുറമേ പുതിയ ഈ നികുതിഭാരം എങ്ങനെ വഹിക്കുമെന്ന ആശങ്കയിലാണ് റബർ കർഷകർ. ഇക്കാര്യത്തിൽ ഗവൺമെന്‍റിന്‍റെ സത്വര നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെടുന്നു.

പി.എം. മാത്യു, പഴയിടം