Letters
പ്രഥമാധ്യാപകരുടെ ബുദ്ധിമുട്ടുകൾ മനസിലാക്കണം
Sunday, November 26, 2017 11:12 AM IST
പ്രഥമാധ്യാപകരുടെ ബുദ്ധിമുട്ടുകളെ തുറന്നുകാണിച്ച ദീപികയ്ക്ക് അഭിനന്ദനങ്ങൾ.
യുപി സ്കൂളുകളിൽ 100 വിദ്യാർഥികളിൽ കൂടുതൽ ഉണ്ടെങ്കിലാണ് അവിടെ ഹെഡ്മാസ്റ്റർക്ക് ഒരു സഹായിയെ നിയമിക്കുന്നത്. എന്നാൽ, പ്യൂൺ, സ്വീപ്പർ ഇല്ലാത്ത എൽപി സ്കൂളുകളിൽ 100 കുട്ടികളിൽ കൂടുതൽ ഉണ്ടെങ്കിലും അപ്രകാരം ഒരു പോസ്റ്റ് അനുവദിക്കുന്നില്ല.
എൽപി സ്കൂൾ ഹെഡ്മാസ്റ്റർക്കു സ്കൂളിലേക്ക് ആവശ്യമായ അരി, പച്ചക്കറികൾ, പലവ്യഞ്ജനങ്ങൾ എന്നിവ വാങ്ങുന്നതിനായി പല കടകളിലും കയറിയിറങ്ങേണ്ടിവരുന്നു. അതിനിടയിലാണു വാങ്ങുന്ന സാധനങ്ങളുടെയെല്ലാം ഒറിജിനൽ ബിൽ വേണമെന്ന നിയമം നടപ്പിൽ വന്നിരിക്കുന്നത്.

പലരും സ്കൂളിൽ എത്തുന്നതു വീടുകളിൽനിന്നു ബഹുദൂരം യാത്രചെയ്താണ്. അതിനിടയിൽ അടുത്തുള്ള കടയിൽനിന്നു സാധനങ്ങൾ വാങ്ങി കുട്ടികൾക്ക് 12.30ന് ഭക്ഷണം നൽകണം. ബിൽ ലഭിക്കുന്ന കടകൾ തേടി അലഞ്ഞുതിരിയേണ്ട അവസ്ഥ. മറുവശത്തു സ്കൂളിൽ കാത്തിരിക്കുന്ന വിദ്യാർഥികളെ ആരു പഠിപ്പിക്കും? പല ആവശ്യങ്ങൾക്കായി ഓഫീസിൽ എത്തുന്ന പൊതുജനങ്ങളുടെ ആവശ്യങ്ങൾ ആര് ചെയ്തുകൊടുക്കും? പ്രഥമാധ്യാപകരും മനുഷ്യരല്ലേ?
ഇത്രയും ക്രൂരത അവരോടു കാണിക്കണമോ? അവരുടെ സാമീപ്യവും സേവനവും ആഗ്രഹിക്കുന്ന വിദ്യാർഥികളോട് ആരു മറുപടി പറ‍യും?

റോസമ്മ ആന്‍റണി, ഹോളിഫാമിലി എൽപി സ്കൂൾ, പൊതി