Letters
സ്കൂൾ ഘടന മാറ്റണം
Monday, November 27, 2017 1:17 PM IST
ഹയർസെക്കൻഡറി സ്കൂളുകളിൽ അനധ്യാപക തസ്തിക അനുവദിക്കുന്നതു സംബന്ധിച്ച പല ഉത്തരവുകൾ മാറിമാറി വന്നതുമൂലമുള്ള ആശയക്കുഴപ്പം മാറിയിട്ടില്ല. പ്ലസ്ടുവിലെ അനധ്യാപക തസ്തിക പ്രശ്നം, സംസ്ഥാനത്തെ സ്കൂൾ ഘടനയിൽ മാറ്റം വരുത്തി, ഒരു രൂപപോലും അധികബാധ്യത ഇല്ലാതെ എളുപ്പത്തിൽ പരിഹരിക്കാൻ സാധിക്കും.

ഹയർ സെക്കൻഡറിയെ ഡിപിഐയുടെ കീഴിലാക്കുകയും ഗവൺമെന്‍റ് സ്കൂളുകളിലെപ്പോലെ പ്ലസ്ടുവിലും ജില്ലാ നിയമനം വരികയും ചെയ്താലേ കേരളത്തിലെ ഹയർസെക്കൻഡറി മേഖലയിൽ ഇന്നുള്ള പ്രശ്നങ്ങൾ പരിഹൃതമാവുകയുള്ളു. പ്ലസ്ടു ഉള്ള സ്കൂളുകളിൽ പ്രിൻസിപ്പലിനു പൂർണ അധികാരം നൽകണം. എല്ലാ അധ്യാപക അനധ്യാപക ജീവനക്കാരെയും പ്രിൻസിപ്പലിനു കീഴിലാക്കണം. ഇപ്പോൾത്തന്നെ ക്ലാർക്കുമാരെ കൂടാതെ ശരാശരി നാല് അനധ്യാപക ജീവനക്കാരുള്ള സ്കൂളുകളിൽ ഇനിയും കൂടുതൽ പേരെ വയ്ക്കുന്നത് അനാവശ്യമാണ്.

ഹൈസ്കൂൾ തലത്തിലെ അനധ്യാപകർ പ്ലസ്ടുവിലും ജോലിചെയ്യണമെന്ന ഡിപിഐയുടെ സർക്കുലർ നാലുവർഷം മുന്പുതന്നെ ഇറങ്ങിയിട്ടുള്ളതാണ്. അപ്പോൾ വേറെ ആളെന്തിന്?

ജോഷി ബി. ജോൺ മണപ്പള്ളി, കൊല്ലം