Letters
ബുള്ളറ്റ് ട്രെയിൻ ഇന്ത്യയിൽ ഇപ്പോൾ ആവശ്യമാണോ‍?
Monday, November 27, 2017 1:19 PM IST
മുംബൈഅഹമ്മദാബാദ് പട്ടണങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ഏകദേശം 500 കിലോമീറ്റർ നീളം വരുന്ന പാതയിൽ അതിവേഗ ബുള്ളറ്റ് ട്രെയിൻ ഓടിക്കാൻ സർക്കാർ പദ്ധതി തയാറാക്കിവരികയാണ്. ഇതിന്‍റെ അടങ്കൽ തുക ഏകദേശം ഒരു ലക്ഷം കോടി രൂപയാണ്. കോൺഗ്രസ് ഭരണകാലത്തുതന്നെ ഇങ്ങനെ ഒരു പദ്ധതിയുണ്ടായിരുന്നു. ഇതിന് ആവശ്യമായ സാന്പത്തിക സഹായം ദീർഘകാല വ്യവസ്ഥയിൽ ഒരു ശതമാനം പലിശനിരക്കിൽ ജപ്പാൻ നൽകും. ഏകദേശം 50 വർഷം കഴിഞ്ഞ് തുക തിരിച്ചടയ്ക്കുന്പോൾ അന്ന് 1.5 ലക്ഷം കോടി രൂപ നൽകേണ്ടി വരും.

മുംബൈ അഹമ്മദാബാദ് വിമാനയാത്രക്കൂലി ഏകദേശം 25003500 രൂപയാണ്. ബുള്ളറ്റ് ട്രെയിനിൽ ചാർജ് ഇതിന്‍റെ ഏകദേശം 810 മടങ്ങ് ആകും. ആർക്കാണ് വായുഗുളികയ്ക്കു പോകുന്ന വേഗത്തിൽ, എന്തു കാര്യമാണ് ഈ ഹ്രസ്വദൂര ട്രെയിൻ കൊണ്ടു സാധിക്കാനുള്ളത്‍? ഇന്ത്യയിൽ വാഹനത്തിൽ മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗം ആർജിക്കാൻ കഴിയും. എങ്കിലും സാധാരണ 60 കിലോമീറ്റർ വേഗത്തിനപ്പുറം മിക്കവരും കാർ ഓടിക്കുന്നില്ല. അമിതമായ വേഗം അപകടം ഉണ്ടാക്കും.

ബുള്ളറ്റ് ട്രെയിൻ നിലനില്ക്കണമെങ്കിൽ ഏകദേശം ഒരു ലക്ഷം പേർ അതിൽ യാത്ര ചെയ്യേണ്ടി വരും. അങ്ങനെ യാത്രാതിരക്കുള്ള ഒരു റൂട്ടിലല്ല ബുള്ളറ്റ് ട്രെയിൻ ഭാവിയിൽ വരാൻ പോകുന്നത്. ഏറെ യാത്രാതിരക്കുള്ള ഒരു ലൈനാണ് ഡൽഹി ആഗ്ര ലൈൻ. ആ ലൈനിനാണ് ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ ഓടിക്കേണ്ടത്. എന്നാൽ, രാഷ്‌ട്രീയലക്ഷ്യം വച്ചു മാത്രമാണ് മുംബൈ അഹമ്മദാബാദ് ലൈനിന് ശിലാസ്ഥാപനം നടത്തിയത്.

ഒരു ലക്ഷം കോടി മുതൽ മുടക്കി 500 കിലോമീറ്റർ ദൂരത്തിലുള്ള ബുള്ളറ്റ് ട്രെയിൻ ഉണ്ടാക്കിയാൽ എത്രപേർക്ക് മെച്ചമുണ്ടാകും? സാന്പത്തിക ശേഷിയുള്ള കുറച്ചുപേർക്കു മാത്രം. സാന്പത്തികമായി ഈ പദ്ധതി ലാഭകരമാവില്ല. ഇന്ത്യയിൽ 90 ശതമാനം യാത്രക്കാരും സഞ്ചരിക്കുന്നത് സാധാരണ ട്രെയിനുകളിലാണ്. അവർക്ക് രണ്ടാംക്ലാസ് റെയിൽവേ യാത്ര മതി. പക്ഷേ ഇന്ന് അതിൽപോലും ഇരുന്നു യാത്ര ചെയ്യാൻ സാധിക്കുന്നില്ല.

ഇന്ത്യയിൽ അനേകായിരം കിലോമീറ്റർ നീളത്തിൽ റെയിൽപാത ഉണ്ട്. ഇന്ന് അവയിൽ പലതിന്‍റേയും അവസ്ഥ ശോചനീയമാണ്. അവ പുനരുദ്ധരിച്ചു വേഗം കൂടിയ ട്രെയിനുകൾ ഓടിക്കുകയാണ് ഒന്നാമതു വേണ്ടത്. ഉള്ളതിനെ മെച്ചപ്പെടുത്തി യാത്രായോഗ്യമാക്കുക. ഏകദേശം 100 കിലോമീറ്റർ വേഗമുള്ള ട്രെയിൻ വന്നാൽ പ്രശ്നം പകുതി തീർന്നു.

കേരളത്തിലും ഇനിയും ട്രെയിനുകളും പുതിയ പാതകളും ആവശ്യമാണ്. ഉള്ളതു പലതും സമയത്ത് ഓടുന്നില്ല. വേഗം വളരെ കുറവാണ്. നമ്മുടെ എംപിമാർ 1950നു ശേഷം പുതിയ ലൈനുകൾക്കുവേണ്ടി നിവേദനങ്ങൾ നൽകിയെങ്കിലും കാര്യം സാധിച്ചിട്ടില്ല. ഇവിടെ നിന്നു കാബിനറ്റ് റാങ്കുള്ള കേന്ദ്രമന്ത്രിമാർ ഉണ്ടായിരുന്നിട്ടും എന്താണ് ഇവർ കേരളത്തിനു വേണ്ടി നേടിയത്‍! പാലക്കാട്ട് ഒരു കോച്ച് ഫാക്‌ടറി കേന്ദ്ര ഗവൺമെന്‍റ് അനുവദിച്ചതുപോലും കടലാസിൽ ഗാഢനിദ്രയിലാണ്.

ഇന്ത്യ സ്വതന്ത്രമായിട്ട് ഏഴു പതിറ്റാണ്ട് പിന്നിട്ടു. എന്നിട്ടും എത്രയോ കോടി ജനങ്ങൾക്ക് സ്വന്തമായി മൂന്നു സെന്‍റ് ഭൂമിയും വൈദ്യുതിയും വെള്ളവും ബന്ധപ്പെട്ട സൗകര്യങ്ങളും ഇല്ല‍. ഇതു പരിഹരിച്ചശേഷം മാത്രമാണ് ഒരു ഗവൺമെന്‍റ് ആർഭാട ട്രെയിനിനെപ്പറ്റി ചിന്തിക്കേണ്ടത്.

വികസിത രാജ്യങ്ങളായ അമേരിക്ക, ഇംഗ്ലണ്ട്, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ പോലും ബുള്ളറ്റ് ട്രെയിൻ ഇല്ല. ബുള്ളറ്റ് ട്രെയിൻ ഇന്നുള്ളത് ചൈന, ജപ്പാൻ തുടങ്ങിയ ചില കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ മാത്രം. അവയിൽ പലതും വൻ നഷ്‌ടത്തിലാണ് ഒാടുന്നത്.
ഭാരതത്തിനു ബുള്ളറ്റ് ട്രെയിനിനെപ്പറ്റി ആലോചിക്കാൻ സമയമായിട്ടില്ല. നിലവിലുള്ള ട്രെയിനുകൾ സുരക്ഷിതമായ വേഗത്തിൽ ഓടിക്കുക, ലൈനുകളിൽ പുതിയ തീവണ്ടികൾ ഓടിക്കുക എന്നിവയ്ക്കു ശേഷം മാത്രമേ ഹൈസ്പീഡിൽ തീവണ്ടിയെപ്പറ്റി ആലോചിക്കാൻ കഴിയൂ.

കെ. ജോർജ്, കുറുന്പനാടം