Letters
കർഷകരെ തകർക്കുന്നു
Friday, December 1, 2017 12:37 PM IST
തമിഴ്നാട്ടിലെ കാർഷിക സർവകലാശാലകൾ കൂടുതൽ ഗവേഷണം നടത്തി നല്ലയിനം കൃഷി ഉത്പന്നങ്ങൾ‌ നൽകുന്പോൾ നമ്മുടെ കാർഷിക സർവകലാശാലകൾ പുതുതായ എന്തു ഗവേഷണം നടത്തി എന്തു പുതിയ ഉത്പന്നം ഇറക്കി? കിഴങ്ങുവർഗങ്ങളും ഏലം, കുരുമുളക് തുടങ്ങിയ കാർഷിക വിളകളിലും നാളിതുവരെയുള്ള ഗവേഷണങ്ങളിൽ ഗുണനിലവാരമുള്ള എന്തെല്ലാം കണ്ടുപിടിച്ചിട്ടുണ്ട് എന്നുകൂടി ബന്ധപ്പെട്ടവർ പറയണം.

കൃഷിയുടെ പേരിൽ കർഷകരെ എങ്ങനെ തകർക്കാം എന്നാണു വകുപ്പ് ഗവേഷണം നടത്തുന്നത്. നെല്ലിന്‍റെ കാര്യം നോക്കുക സർക്കാരും സ്വകാര്യ മില്ലുടമകളും ചേർന്നു കാർഷികമേഖലയിൽനിന്നു കർഷകരെ പിന്നോട്ടടിക്കുന്നു. അതുപോലെ നാണ്യവിളകളടക്കം എല്ലാ കൃഷിയും ഇല്ലാതാക്കി എല്ലാം കമ്മീഷൻ വ്യവസ്ഥയിൽ മറ്റു സംസ്ഥാനങ്ങളിൽനിന്നും മറ്റു രാജ്യങ്ങളിൽനിന്നും ഇറക്കുമതി ചെയ്തു പലരും വൻതുക കൈവശപ്പെടുത്തുന്നു.

ജോൺ പുല്ലാട്, കല്ലാർ