Letters
ഒരു ജിഎസ്ടി ഞെട്ടൽ
Friday, December 1, 2017 12:37 PM IST
സോളാർ റിപ്പോർട്ട്, വേങ്ങര ഫലം, മൂന്നാർ കൈയേറ്റം, മന്ത്രി തോമസ് ചാണ്ടിയുടെ കൈയേറ്റം എന്നിത്യാദി വിഷയങ്ങളിലൊന്നും ഈയുള്ളവൻ ഞെട്ടിയില്ല. എന്തിനേറെ, വീട്ടിൽ തേങ്ങയിടാൻ വന്നയാൾ പതിവ് കൂലിയുടെ കൂടെ ജിഎസ്ടിയായി പത്തു രൂപ കൂടി ആവശ്യപ്പെട്ടപ്പോഴും ഞെട്ടിയില്ല.

എന്നാൽ, കഴിഞ്ഞദിവസം തിരുവല്ല എസ്‌‌സിഎസ് ജംഗ്ഷനിലെ ഒരു ബ്രാൻഡഡ് കടയിൽ കയറി ഡിടിപിയും (രണ്ടുപേജ്) അതിന്‍റെ കുറേ ഫോട്ടോസ്റ്റാറ്റും എടുത്തുകഴിഞ്ഞപ്പോൾ അക്ഷരാർഥത്തിൽ ഞെട്ടി. യഥാർഥ ചാർജായ 340 രൂപയ്ക്കൊപ്പം അതിന്‍റെ 18 ശതമാനം ജിഎസ്ടിയായി 61 രൂപകൂടി ചേർത്ത് ആകെ 401 രൂപ! വിയർത്തുപോയി (കട എസി ആയിരുന്നു എന്നിട്ടും!) ഫോട്ടോസ്റ്റാറ്റിനും ജിഎസ്ടി ഉണ്ടത്രേ! ഇങ്ങനെ പോയാൽ ശവപ്പെട്ടിക്കും ജിഎസ്ടി നൽകേണ്ടിവരുമോ? (മരിച്ചുകഴിഞ്ഞാൽ മറ്റാരെങ്കിലുമാകുമല്ലോ ജിഎസ്ടി അടയ്ക്കുന്നതെന്ന സമാധാനത്തോടെ മരിക്കാം, അല്ലേ?)

എ.വി.ജോർജ്, തിരുവല്ല