Letters
സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ
Friday, December 1, 2017 12:38 PM IST
സർക്കാരിലേക്ക് അയ്ക്കേണ്ടതായ രേഖകൾ അറ്റസ്റ്റ് ചെയ്യിക്കുക എന്ന ഒരു ജോലിയുണ്ട്: വിദ്യാർഥികൾക്കും സാധാരണ ജനങ്ങൾക്കും ഒരു കടന്പ തന്നെയാണിത്. ഇതിനുവേണ്ടി പല ഓഫീസുകളിലും കയറി ഇറങ്ങണം. സർക്കാരിന്‍റെ ഒരു പ്രത്യേക റാങ്കിലുള്ള ഉദ്യോഗസ്ഥർ അസൽ രേഖ പരിശോധിച്ച് പകർപ്പ് സാക്ഷ്യപ്പെടുത്തുന്നതു പലപ്പോഴും ഒരു കലാപരിപാടിയാണ്.
ചില ഓഫീസുകളിൽ കയറിച്ചെല്ലുന്പോൾ ഉദ്യോഗസ്ഥരുടെ മുമ്പിൽ ഓച്ഛാനിച്ചു നിൽക്കണം. ഭിക്ഷ യാചിക്കാൻ ചെല്ലുന്നവരോടെപോലെ പുച്ഛമാണു പലർക്കും. അതു ഒപ്പിട്ട് കൊടുക്കേണ്ടത് അവരുടെ ജോലിയും കിട്ടേണ്ടതു നമ്മുടെ അവകാശവുമാണ്.

സർക്കാർ നോട്ടറി പോലെ ഒപ്പിടാൻ ചിലരെ ഉത്തരവാദപ്പെടുത്തുക. ഇതിന് പ്രയാസമുണ്ടെങ്കിൽ സർക്കാർ നിർബന്ധമായും ഗസറ്റഡ് ഉദ്യോഗസ്ഥർക്ക് നിർദേശം കൊടുക്കണം; ഓഫീസിൽ അസൽരേഖകളുമായി എത്തുന്ന അപേക്ഷകന് പരിശോധിച്ച ഉടനെ ഒപ്പിട്ട് നൽകണമെന്ന്.

ഒ.പി. നന്പീശൻ ഒരനാടത്ത്, മഞ്ചേരി