Letters
പട്ടയപ്രശ്നം പരിഹരിക്കണം
Thursday, December 7, 2017 12:50 PM IST
ഇടുക്കി ജില്ലയിലെ ഭൂമി കൈയേറ്റവും പട്ടയം റദ്ദാക്കലും സംബന്ധിച്ച് ഒരു മന്ത്രിതന്നെ പറഞ്ഞതു തലയ്ക്കു സ്ഥിരതയില്ലാത്തവരാണു ദേവികുളം താലൂക്കിൽ ഇരുന്നു ഭരിക്കുന്നത് എന്നാണല്ലോ. അതിനാൽ മനോരോഗം ഇന്നെന്ന് ഉറപ്പുവരുത്തി വേണം ഇടുക്കിയിൽ, പ്രത്യേകിച്ച് ദേവികുളത്ത്, റവന്യു വനംവകുപ്പ് ഉദ്യോഗസ്ഥരെ നിയമിക്കാൻ.

1977നു മുന്പു ഭൂമി കൈവശം വച്ചവർക്കു പട്ടയം നൽകാൻ തടസമില്ല. അല്ലെങ്കിൽ 1993ലെ വനം കൈയേറ്റ ക്രമീകരിക്കൽ കേന്ദ്ര നിയമപ്രകാരവും പട്ടയം നൽകാവുന്നതാണല്ലോ? 1977ന് മുന്പ് കൈവശം വച്ചിരുന്ന മുഴുവൻ പേർക്കും പട്ടയം നൽകി എന്നുറപ്പു നൽകിയതിനു ശേഷം പിന്നീട് കൈയേറിയവരുടെ കാര്യത്തിൽ കൂടുതൽ ജനകീയ ചർച്ച നടത്തി സർക്കാരിനു തീരുമാനിക്കാം.

കൈയേറ്റം നടത്തി വൻ കെട്ടിടങ്ങൾവച്ചവർക്ക്, അവ പൊളിച്ചു കളയാതെ, ന്യായമായ വില ഈടാക്കി നൽകുകയോ, സർക്കാർ ഏറ്റെടുക്കുകയോ ചെയ്യണം. മുന്പു ചില ഭരണാധികാരികൾ നടത്തിയ പൊളിച്ചടുക്കും മറ്റും ഭ്രാന്തൻ നടപടിയായിരുന്നുവെന്നുകൂടി അംഗീകരിക്കണം.

ജോൺ പുല്ലാട്, കല്ലാർ