Letters
റേഷൻ കാർഡ്: ആരാണ് അനർഹർ?
Thursday, December 14, 2017 4:11 PM IST
അനർഹർ മുൻഗണനാ റേഷൻ കാർഡ് തരപ്പെടുത്തി സൗജന്യ റേഷനും മറ്റ് ആനുകൂല്യങ്ങളും വാങ്ങുന്നതു തടയാൻ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ വീടുകളിലെത്തി പരിശോധന നടത്തുന്നതായി വായിച്ചറിഞ്ഞു. പുതിയ റേഷൻ കാർഡ് പ്രകാരം കൈപ്പറ്റിയ സാധനങ്ങളുടെ വില ഈടാക്കുന്നതിനായി നോട്ടീസ് നൽകുമെന്നും പറയുന്നു. ആരാണ് ഈ അനർഹർ?

രണ്ടു ലക്ഷം രൂപ വിലയുള്ള ടൂവീലർ സ്വന്തമായിട്ടുള്ളവരാണോ 35,000 രൂപ വിലയുള്ള സെക്കൻഡ് ഹാൻഡ് ഫോർവീലർ സ്വന്തമായിട്ടുള്ളവരാണോ അനർഹർ? വില കുറഞ്ഞ നാലുചക്രവാഹനം സ്വന്തമായിട്ടുണ്ട് എന്ന പേരിൽ ഒരാളെ മുൻഗണനാ വിഭാഗത്തിൽനിന്നു മാറ്റുന്നത് നീതിക്കു നിരക്കാത്തതാണ്. ഒരു നിശ്ചിത തുകയ്ക്കു മുകളിലുള്ള നാലു ചക്രവാഹനം എന്ന ഒരു നിയമം കൂടി ഇതിൽ ഉൾപ്പെടുത്തിയാൽ വളരെ നന്നായിരിക്കും.

ടോമിച്ചൻ പാലമുറി