Letters
നടപടിക്രമങ്ങൾ സുതാര്യമാക്കണം
Tuesday, April 17, 2018 12:46 AM IST
നിരവധി രാജ്യങ്ങളിലേക്കു വിവിധ ആവശ്യങ്ങൾക്കു പോകാൻ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പി സി സി) ആവശ്യമാണ്. യുഎഇ യിലേക്ക് എംപ്ലോയമെന്‍റ്, റസിഡൻസ് വീസ ആവശ്യങ്ങൾക്ക് അതു നിർബന്ധമാക്കിയതോടെയാണ് ഏറെ ആശയകുയപ്പങ്ങൾക്കു തുടക്കമായത്.
പി സി സി ക്കായി പോലീസ് സ്റ്റേഷനിൽ സമീപിക്കുന്നവർക്ക് അതത് പരിധിയിലെ സബ് ഇസ്പെക്ടർ അന്വേഷണം നടത്തി ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകും. ശേഷം ജില്ലാ സ്പെഷൽ ബ്രാഞ്ച് ഓഫീസിൽ ചെന്ന് ഈ സർട്ടിഫിക്കറ്റിന് പുറമെ പാസ്പോർട്ട് ,ആധാർ കാർഡ്, നേറ്റിവിറ്റി സർട്ടിഫിക്കറ്റ്, വീസ എന്നിവയുടെ പകർപ്പ്, 3ഫോട്ടോ, സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷ,1000 രൂപ ഫീസടച്ച രസീത് തുടങ്ങയവ ചേർത്ത് അപേക്ഷ നൽകണം. അവിടുത്തെ അന്വേഷണ ശേഷം ജില്ലാ എസ് പി, ഡി വൈ എസ് പി എന്നിവർ ഒപ്പിട്ടാണ് ആണ് പി സി സി അനുവദിക്കുന്നത്.

ഇതിൽ വീസയുടെ കോപ്പിയാണ് ഏറെ ആശയക്കുയപ്പങ്ങൾക്ക് കാരണമാവുന്നത് വീസ പ്രക്രിയക്ക് ഇത് ആവശ്യമാണെന്നിരിക്കെ പിന്നെ എങ്ങിനെ വീസ കോപ്പി ഹാജരാക്കും?

ഒന്നുകിൽ സന്ദർശക വീസയുടെ പകർപ്പിൽ അപേക്ഷ സ്വീകരിക്കുകയോ അല്ലെങ്കിൽ വീസ പകർപ്പ് ഒഴിവാക്കി അപേക്ഷ സ്വീകരിച്ച് മറ്റൊരാളെ അധികാരപ്പെടുത്തി ജോലി കിട്ടിയ ശേഷം ഓഫർ ലെറ്റർ പകർപ്പ് നൽകിയോ നടപടിക്രമങ്ങൾ സുതാര്യമാക്കണം.

എം.ടി. മുഹമ്മദ് ഷമീർ , തിരൂരങ്ങാടി