Letters
നാടിന്‍റെ സമാധാനം തല്ലിക്കെടുത്തരുത്
Tuesday, April 17, 2018 12:48 AM IST
സംസ്ഥാനത്ത് അടച്ചുപൂട്ടിയ മദ്യശാലകൾ വീണ്ടും തുറന്നുപ്രവർത്തിക്കാനുള്ള നീക്കം അത്യന്തം പ്രതിഷേധാർഹമാണ്. നാട്ടിലുടനീളം പെട്ടിക്കടകൾപോലെ മദ്യശാലകൾ തുറക്കുന്നത് ആർക്കുവേണ്ടിയാണ്?

മലയാള നാട്ടിലെ ഇന്നുള്ള സമാധാനത്തിന്‍റെയും ശാന്തതയുടെയും പ്രധാന കാരണം ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിലിരുന്നപ്പോൾ വി.എം. സുധീരന്‍റെ ശക്തമായ നിലപാടും കോടതിയുടെ നീതിപൂർവകമായ തീരുമാനവും ആണെന്നത് അടിവരയിട്ടു പറയേണ്ട വസ്തുതയാണ്.

എ.കെ. ആന്‍റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ചാരായനിരോധനം ഏർപ്പെടുത്തി. അതുമൂലം നാട്ടിലെ അനവധി കുടുംബങ്ങൾ സാന്പത്തികമായി മെച്ചപ്പെടുകയും അവിടെ സമാധാനം കളിയാടുകയും ചെയ്തു.

ഈ വിധത്തിലുള്ള കാര്യങ്ങളെ തമസ്കരിച്ചുകൊണ്ട് ചിലരുടെ ലാഭത്തിനുവേണ്ടി മദ്യശാലകൾ തുറക്കുന്നത് അനീതിയല്ലേ എന്ന് ചിന്തിക്കണം.

പാതയോരങ്ങളിലെ മദ്യശാലകൾ നിർത്തലാക്കിയ ശേഷം, റോഡപകടങ്ങളിൽ കാര്യമായ കുറവുണ്ടായി. സമൂഹത്തിലെ അപചയങ്ങൾക്കും കുടുംബപ്രശ്നങ്ങൾക്കും റോഡപകടങ്ങൾക്കും പ്രധാന കാരണം മദ്യത്തിന്‍റെ ഉപയോഗവും വ്യാപനവുമാണ്.

മദ്യത്തിനെതിരേ ബോധവത്കരണം നടത്തിയിട്ട് എന്തു പ്രയോജനം? കേരളത്തെ, കുടിയന്മാരുടെ നാടാക്കാനുള്ള നീക്കങ്ങളെ ശക്തമായി നേരിടേണ്ടത് നന്മ ആഗ്രഹിക്കുന്നവരുടെ കടമയാണ്.

സിറിയക് ആദിത്യപുരം, കടുത്തുരുത്തി