Letters
ഉപഭോക്തൃ ഡയറക്‌ടറേറ്റ് രൂപീകരിക്കുന്നതിനു മുൻ
Tuesday, April 17, 2018 11:20 PM IST
ഉപഭോക്തൃ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാനത്ത് ഉപഭോക്തൃ ഡയറക്‌ടറേറ്റ് സൃഷ്‌ടിക്കുമെന്ന് ലോക ഉപഭോക്തൃ ദിനത്തിൽ മന്ത്രി പി. തിലോത്തമൻ നിയമസഭയിൽ പ്രഖ്യാപിക്കുകയുണ്ടായി. ഉപഭോക്താക്കളുടെ അവകാശ സംരക്ഷണത്തിനായി കേന്ദ്ര കൺസ്യൂമർ പ്രൊട്ടക്‌ഷൻ ആക്‌ട് 1986 അനുസരിച്ച് 2005ൽ കേരള കൺസ്യൂമർ പ്രൊട്ടക്‌ഷൻ റൂൾസ് 2005 എന്ന പേരിൽ സംസ്ഥാനത്ത് ഒരു നിയമം ഉണ്ടാക്കിയിട്ടുണ്ട്.

ഈ നിയമപ്രകാരം ഓരോ ജില്ലയിലും ജില്ലാ കളക്‌ടർ ചെയർമാനായി ജില്ലാ ഉപഭോക്തൃ സംരക്ഷണ കൗൺസിലുകൾ രൂപീകരിക്കണമെന്നുണ്ട്. സർക്കാരിന് ഒരു രൂപ പോലും അധികച്ചെലവില്ലാത്ത ഈ കൗൺസിലുകൾ സംസ്ഥാനത്ത് എത്ര ജില്ലകളിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ബഹുമാനപ്പെട്ട മന്ത്രി ഈയവസരത്തിൽ അന്വേഷിക്കുന്നത് ഉചിതമായിരിക്കും.

തൃശൂർ ജില്ലയിൽ 2012ലാണ് അവസാനമായി ജില്ലാ ഉപഭോക്തൃ സംരക്ഷണ കൗൺസിൽ രൂപീകരിച്ചത്. പാചകഗ്യാസിന്‍റെ ട്രാൻസ്പോർട്ടേഷൻ ചാർജ് നിശ്ചയിച്ചതിലെ ക്രമക്കേട് കൺസ്യൂമർ പ്രൊട്ടക്‌ഷൻ കൗൺസിലിൽ അംഗങ്ങൾ ചൂണ്ടിക്കാണിച്ചശേഷം മൂന്നുവർഷമായി തൃശൂർ ജില്ലയിൽ കൺസ്യൂമർ പ്രൊട്ടക്‌ഷൻ കൗൺസിൽ പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണ്.

ഇതുതന്നെയാണ് സംസ്ഥാനത്തെ മിക്ക ജില്ലകളിലെയും അവസ്ഥ. ഉപഭോക്താക്കളുടെ നന്മയാണ് സർക്കാരിന്‍റെ ലക്ഷ്യമെങ്കിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും കൺസ്യൂമർ പ്രൊട്ടക്‌ഷൻ കൗൺസിലുകൾ രൂപീകരിക്കണം. പൊതുതാത്പര്യമുള്ള പല വിഷയങ്ങളും ജില്ലാ കളക്‌ടർ ചെയർമാനായുള്ള ഈ കൗൺസിലുകളിൽ ലളിതമായി പരിഹരിക്കാനാകും. സർക്കാർ സാന്പത്തികപ്രതിസന്ധി നേരിടുന്നുവെന്നു പറയുന്ന ഈയവസരത്തിൽ കോടികൾ ചെലവുവരുന്ന ഡയറക്‌ടറേറ്റ് രൂപീകരിക്കുന്നതിനു മുൻപായി ഒരു രൂപപോലും സർക്കാരിന് അധികബാധ്യതയില്ലാത്ത ജില്ലാ കൺസ്യൂമർ പ്രൊട്ടക്‌ഷൻ കൗൺസിലുകൾ രൂപീകരിക്കുകയാണു വേണ്ടത്.

ജയിംസ് മുട്ടിക്കൽ, തൃശൂർ