Letters
എയ്ഡഡ് സ്കൂൾ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമ
Tuesday, April 17, 2018 11:22 PM IST
എയ്ഡഡ് സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ എന്നും പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കണമെന്ന ഒരു നയം സർക്കാരിനുണ്ടോ എന്നു സംശയിക്കത്തക്കവിധമാണ് ഇപ്പോഴത്തെ പ്രവർത്തനങ്ങൾ. എല്ലാം ശരിയാക്കുമെന്നു പറഞ്ഞ് അധികാരത്തിലേറിയ പിണറായി സർക്കാർ 2016 ജൂണ്‍ മുതൽ സർവീസിൽ കയറിയ എയ്ഡഡ് സ്കൂൾ അധ്യാപകരുടെ നിയമനങ്ങൾ അംഗീകരിക്കാതെ ശന്പളം തടഞ്ഞിരിക്കുകയാണ്.

ഏതു തൊഴിലിനും മാസാവസാനം ശന്പളം ലഭിക്കുന്പോൾ വർഷങ്ങളോളം ജോലി ചെയ്തിട്ടും ശന്പളം നൽകാത്ത അനീതി വിദ്യാഭ്യാസവകുപ്പിൽ മാത്രം. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞമെന്ന പേരിൽ ആളെക്കൂട്ടുന്പോൾ ജോലിചെയ്യുന്ന അധ്യാപകർക്ക് വർഷങ്ങളോളം കൂലി നൽകാതിരിക്കുന്നത് ചോദ്യം ചെയ്യാൻ ഇവിടെ ആരുമില്ല. ക്ലാസിൽ പോകേണ്ടതുകൊണ്ട് ആരും സമരത്തിനും പോകില്ല. ഒടുവിൽ നീതിക്കുവേണ്ടി കോടതി കയറേണ്ടിയും വരുന്നു.

ഖജനാവിൽ പണമില്ലാത്തതുകൊണ്ടാണു നിയമനങ്ങൾ അംഗീകരിക്കാത്തതെന്നു സർക്കാർ വൃത്തങ്ങൾ രഹസ്യമായി പറയാറുണ്ട്. എന്നാൽ, മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശന്പളം ഇരട്ടിയാക്കാൻ ഇവർക്കു മിനിറ്റുകൾ പോലും വേണ്ടിവന്നില്ല. എയ്ഡഡ് സ്കൂൾ മേഖലയിൽ മുഴുവൻ നിയമനങ്ങളും കോഴ വാങ്ങിയാണു പൂർത്തിയാക്കുന്നതെന്നു സ്ഥാപിക്കാൻ രാഷ്‌ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും നൂറു നാവാണ്. ഒരു ഭരണസംവിധാനം മുഴുവൻ കൈയിലുള്ളപ്പോഴാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത്. ഇക്കൂട്ടർ ഇത്തരം പ്രചാരണങ്ങൾ നടത്തുന്നതു തങ്ങളുടെ അഴിമതിക്കഥകൾ പുറത്തു വരാതിരിക്കാനാണ്. അത് ഏറെക്കുറെ സ്ഥാപിച്ചെടുക്കാനും ഇക്കൂട്ടർക്ക് കഴിഞ്ഞിട്ടുണ്ട്. കോഴ വാങ്ങുന്ന മാനേജർമാരുണ്ടെങ്കിൽ അവർക്കെതിരേ മാതൃകാപരമായ നടപടിയെടുക്കണം.

അടിസ്ഥാനസൗകര്യ വികസനത്തിനും സ്കൂൾ ബസ് വാങ്ങുന്നതിനും കെട്ടിടനിർമാണത്തിനുമൊക്കെ സർക്കാർ സ്കൂളുകൾക്കു നൽകുന്നതുപോലെ എയ്ഡഡ് സ്കൂളുകൾക്കും സർക്കാർ ഫണ്ട് നൽകണം. കാരണം ഇത്തരം ഭാരിച്ച ചെലവുകൾ വഹിക്കാൻ ഒരു സ്കൂളിന്‍റെ മാനേജരെക്കൊണ്ടാവില്ല.

എയ്ഡഡ് സ്കൂൾ നിയമനങ്ങൾ മുഴുവൻ പിഎസ്‌സിക്കു വിടണമെന്നു വാദിക്കുന്നവരുണ്ട്. ന്യൂനപക്ഷങ്ങൾക്കു സ്കൂളുകൾ നടത്താനും അധ്യാപകരെ നിയമിക്കാനുമുള്ള അവകാശം നൽകിയതു ഭരണഘടനയാണ്. വിവിധ കോർപറേറ്റ് മാനേജ്മെന്‍റുകൾ നടത്തുന്ന ടെസ്റ്റും ഇന്‍റർവ്യൂവും പാസാകുന്നവർക്കാണ് ഇങ്ങനെ ജോലി നൽകുന്നത്.ഇതിനു കോഴ വാങ്ങാറില്ല. ക്രൈസ്തവർ ഉൾപ്പെടെയുള്ള എയ്ഡഡ് മാനേജ്മെന്‍റുകൾക്ക് ഇത്തരം അവകാശങ്ങൾ സ്ഥാപിച്ചെടുക്കാൻ സുപ്രീംകോടതി വരെ പോകേണ്ടി വരുന്ന സ്ഥിതിയൊരുക്കുന്നത് ഇവിടെ ഭരിക്കുന്ന സർക്കാരുകളാണ്.

ഇന്നു വിദ്യാഭ്യാസ മേഖലയെ സർക്കാർ പരീക്ഷണശാലയാക്കുകയാണ്. വർഷങ്ങളോളം തൊഴിൽ ചെയ്താലും അധ്യാപകർക്കു ശന്പളമില്ല. ശന്പളം തടയുന്ന ഉദ്യോഗസ്ഥരെ നിലയ്ക്കു നിർത്താൻ സർക്കാരിനു കഴിയാതെവരുന്പോൾ കോടതി ഇടപെടേണ്ടിവരുന്നു. ഇതൊക്കെ നടക്കുന്ന സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞമെന്ന പേരിൽ കുറച്ചു പരിപാടികൾ തട്ടിക്കൂട്ടുന്നതിനു പകരം അടിസ്ഥാനപ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് വിദ്യാഭ്യാസ വകുപ്പ് ശ്രമിക്കേണ്ടത്.

ജോസഫ് വർഗീസ്, സെന്‍റ് ഫിലോമിനാസ് എച്ച്എസ്എസ്, ഉപ്പുതറ