Letters
സ്വകാര്യ ആശുപത്രികളുടെമേൽ കുതിരകയറരു
Thursday, April 19, 2018 11:33 PM IST
ഇന്ത്യൻ ഭരണഘടന അനുസരിച്ച് ഇന്ത്യയിലെ ഏതൊരാൾക്കും ന്യായമായ മാർഗത്തിലൂടെ സ്വത്ത് സന്പാദിക്കാനും അത് ഉപയോഗിക്കാനും സ്വാതന്ത്ര്യമുണ്ട്. അതു മറ്റൊരാളുടെ സ്വാതന്ത്ര്യത്തിന്മേൽ കടന്നുകയറിയിട്ടാവരുതെന്നുമാത്രം.

കേരളത്തിൽ സ്വകാര്യ ആശുപത്രികൾ മിക്കവയും ഉന്നതനിലവാരത്തിൽ പ്രവർത്തിക്കുന്നവയാണ്. ഇന്നു സർക്കാർ ആശുപത്രികളിൽ ലഭിക്കുന്നവയേക്കാൾ ചികിത്സാസൗകര്യം ഈ ആശുപത്രികളിലുണ്ട്. സ്വകാര്യ ആശുപത്രികളുടെ സേവനമാണു കൂടുതൽ പേരും ഇഷ്ടപ്പെടുന്നത്. സ്വന്തം ഖജനാവിൽനിന്നു ലക്ഷങ്ങൾ മുടക്കിയാണു സ്വകാര്യ ആശുപത്രികൾ നടത്തിക്കൊണ്ടുപോകുന്നത്. എന്നിട്ടും എവിടെയെങ്കിലും ഒരു ചെറിയ കൈപ്പിഴ പറ്റിയാൽ അവയെ പെരുപ്പിച്ചുകാട്ടി അവഹേളിക്കുന്നതും അടച്ചാക്ഷേപിക്കുന്നതും ഇന്നൊരു പതിവായിരിക്കുന്നു. ഇതു ക്ഷന്തവ്യമല്ല.

സ്വകാര്യ ആശുപത്രികളിലെ സൗകര്യവും ഉയർന്ന രീതിയിലുള്ള സേവനവും പുകഴ്ത്തപ്പെടേണ്ടതാണ്. സർക്കാരിന്‍റെ ചില ഔദ്യോഗിക വക്താക്കൾ സ്വകാര്യ ആശുപത്രികളുടെമേൽ കുതിരകയറാൻ വരുന്നത് അപലപനീയമാണ്. മെച്ചപ്പെട്ട ആരോഗ്യപരിപാലനം സർക്കാർ ആശുപത്രികളിൽനിന്നാണോ സ്വകാര്യ ആശുപത്രികളിൽനിന്നാണോ കിട്ടുന്നതെന്നു ചിന്തിക്കുക. മാത്രമല്ല, ആയിരങ്ങൾക്കാണ് സ്വകാര്യആശുപത്രികളിൽ ജോലി ലഭിക്കുന്നത്. ഇവരെ നിരാലംബരാക്കാൻ ശ്രമിക്കുന്നതു ക്രൂരമാണ്.ജനങ്ങളുടെ രോഗിപരിപാലനത്തിൽ വിലയേറിയ സേവനം ചെയ്യുന്ന സ്വകാര്യ ആശുപത്രികളുടെമേൽ കുതിരകയറാൻ വരരുത്.

ജോബ് സ്രായിൽ, അമലനഗർ, തൃശൂർ