Letters
ഇത്രയധികം ക്രിക്കറ്റ് സ്റ്റേഡിയങ്ങൾ വേണോ‍?
Sunday, April 22, 2018 11:33 PM IST
കേരളത്തിലെ എല്ലാ ജില്ലകളിലും ക്രിക്കറ്റ് സ്റ്റേഡിയങ്ങൾ നിർമിക്കാൻ സർക്കാർ അനുമതി നൽകിയതായി അറിയുന്നു. ഓരോ സ്റ്റേഡിയവും നിർമിക്കാൻ കോടിക്കണക്കിനു രൂപയാണു ചെലവഴിക്കുന്നത്.

ജനങ്ങൾ ദാരിദ്ര്യവും പട്ടിണിയും മൂലം മരണപ്പെടുന്ന നാട്ടിലാണ് സന്പന്നർക്കായുള്ള കളിക്കളങ്ങൾക്കായി വൻതുക ധൂർത്തടിക്കുന്നത്. കൃഷിചെയ്യാതെ കിടക്കുന്ന പാടങ്ങളിൽ കൃഷിചെയ്യാനുള്ള സാഹചര്യം സൃഷ്‌ടിക്കുകയാണു വേണ്ടത്. നീർത്തടങ്ങളും ജലസ്രോതസുകളും നശിപ്പിച്ച് കളിക്കളങ്ങൾ ഉണ്ടാക്കുന്നതു ഭാവിതലമുറയോടു ചെയ്യുന്ന അപരാധമാണ്. തൊഴിലില്ലാത്ത ചെറുപ്പക്കാർ ഏറെയുള്ള നാട്ടിൽ അവരുടെ കർമശേഷി ഉപയോഗപ്പെടുത്തുകയാണു വേണ്ടത്. അതിനു പകരം ക്രിക്കറ്റ് കളി കണ്ട് മണിക്കൂറുകൾ ടെലിവിഷനു മുന്നിൽ അലസരായി ഇരുന്ന് സമയം കളയുന്നതു ശരിയല്ല.

കള്ളപ്പണക്കാർക്കും വാതുവയ്പുകാർക്കും മാത്രം പ്രയോജനകരമായ കളികൾ പാശ്ചാത്യനാടുകളിൽ നിരോധിച്ചിരിക്കുകയാണ്. നാടിന്‍റെ ഭാവിയെ ദോഷകരമായി ബാധിക്കുന്ന ഇത്തരം കളികളെ കർശനമായി നിരോധിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്.

വി.എസ്. ബാലകൃഷ്ണപിള്ള, മണക്കാട്, തൊടുപുഴ