Letters
അസമത്വങ്ങൾക്ക് അറുതിയുണ്ടാവണം
Friday, May 11, 2018 11:20 PM IST
കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിയാണല്ലോ ഭരിക്കുന്നത്. പാവപ്പെട്ടവർക്കും സാധാരണക്കാർക്കുംവേണ്ടിയുള്ള സർക്കാരാണിതെന്നാണ് അവർ പറയുന്നത്. എന്നാൽ, സമൂഹത്തിലെ പല അസമത്വങ്ങളും തുടരുകയാണ്. ഉദാഹരണത്തിനു സ്വകാര്യ ബസുകളിൽ കയറുന്ന പോലീസുകാർക്കു ബസ്ചാർജ് കൊടുക്കേണ്ടതില്ല. ഈ അസമത്വം നിറുത്തലാക്കേണ്ടതു കാലഘട്ടത്തിന്‍റെ ആവശ്യമാണ്.

സർക്കാരിൽ ഏറ്റവും കൂടുതൽ അഴിമതിയും കൈക്കൂലിയും നടമാടുന്ന വകുപ്പ് റവന്യൂ ആണെന്ന് ഈയിടെ പത്രത്തിൽ കാണുകയുണ്ടായി. പാവപ്പെട്ടവർക്ക് ആവശ്യമായ സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ വില്ലേജ്, റവന്യൂ, തഹസിൽദാർ ഓഫീസുകൾ കയറിയിറങ്ങി കഷ്‌ടപ്പെടുന്നവരുടെ സ്ഥിതി വളരെ ശോചനീയമാണ്. ഇതിനെല്ലാം പരിഹാരം ഉണ്ടാകില്ലേ? പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലുമെല്ലാം ഇതുതന്നെയാണ് സ്ഥിതി.

ഉണ്ണികൃഷ്ണൻ മണലൂർ, തൃശൂർ