Letters
സഹിഷ്ണുത വേണം
Friday, May 11, 2018 11:22 PM IST
ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരി, ജനങ്ങളോടു പ്രതിബദ്ധതയുള്ളവനായിരിക്കണം. ജനങ്ങൾക്കു പ്രാപ്യനായിരിക്കണം. ജനങ്ങളുടെ ന്യായമായ പ്രശ്നങ്ങളിൽ ക്രിയാത്മകമായി ഇടപെടണം.

ജനങ്ങളോടുള്ള പെരുമാറ്റം സുതാര്യമായിരിക്കണം. എന്നാൽ, നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങളോടു പുറംതിരിഞ്ഞു നിൽക്കുകയാണ്. താൻ ജനങ്ങളുടെ സേവകനാണെന്നും ജനങ്ങൾക്കുവേണ്ടി നിലകൊള്ളേണ്ടവനാണെന്നുമുള്ള സത്യം അദ്ദേഹം മറന്നുപോയോ?

ഇപ്പോളിതാ വരാപ്പുഴ ശ്രീജിത് സംഭവത്തിൽ നീതിപരമായും ന്യായമായും പ്രവർത്തിച്ച മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ മോഹനദാസിനെതിരേ കുതിരകയറിയിരിക്കുന്നു. മുഖ്യമന്ത്രി സഹിഷ്ണുത കാട്ടണം.

ഏലൂർ ജോണി, ഉദ്യോഗമണ്ഡൽ.