Letters
നിർധന രോഗികൾക്കു കൈത്താങ്ങാകാം
Sunday, May 13, 2018 11:36 PM IST
ഇന്നു കൂടുതൽ പേരും ചെറിയ രോഗങ്ങൾക്കു പോലും ഡോക്ടർമാർ നൽകുന്ന മരുന്നുകൾ വാങ്ങിക്കഴിക്കുന്നവരാണ്. ചെലവുകളെത്രയായാലും വകവയ്ക്കാതെ രോഗശമനത്തിനുവേണ്ടി നാലുപാടും ഓടുന്നു. മരുന്ന് കുടിച്ചു തീരുന്നതിനുമുന്പ് രോഗം സുഖപ്പെട്ടാൽ കാലാവധി തീരാത്ത മരുന്നുകൾ വീടുകളിൽ വെറുതെ കിടക്കുകയോ പാഴാക്കിക്കളയുകയോ ചെയ്യുന്നു. നമ്മെ ബാധിച്ച സമാന രോഗം മറ്റുള്ളവർക്കുണ്ടായാൽ ആ മരുന്നുകൾ ഉപയോഗപ്പെടുത്താനാകുമല്ലോ. കാലാവധി തീരാത്ത മരുന്നുകൾ നിർധന രോഗികൾക്കു നൽകി സമൂഹത്തിലെ പാവങ്ങൾക്ക് ഒരു അത്താണിയായി നമ്മൾ വർത്തിക്കേണ്ടതുണ്ട്.

സിറാജുദ്ദീൻ പടിക്കൽ, വെളിമുക്ക് സൗത്ത്, മലപ്പുറം