Letters
യുക്തിസഹമല്ലാത്ത പ്രസ്താവന
Friday, May 18, 2018 12:15 AM IST
ബിജെപി നേതാക്കളും ഭരണാധികാരികളും ദിനംപ്രതി യുക്തിസഹമല്ലാത്ത പ്രസ്താവനകളിറക്കി ജനങ്ങളെ വെള്ളം കുടിപ്പിക്കുകയാണ്. മധ്യപ്രദേശിലെ എംഎൽഎ ഗോപാൽ പാർമർ പറയുന്നു, പെൺകുട്ടികളെ 18 വയസിനു മുമ്പ് വിവാഹം കഴിപ്പിക്കണമെന്ന്. എന്തൊരു വിഡ്ഢിത്തമാണിത്! പണ്ട് ഇന്ത്യയിൽ ശൈശവവിവാഹം ഉണ്ടായിരുന്നല്ലോ. അതു പെൺകുട്ടിക്കു ശാരീരികമായും മാനസികമായും നിരവധി പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. ഗർഭസ്ഥ ശിശുവിനും പ്രശ്നങ്ങളുണ്ടായിരുന്നു. അതുകൊണ്ടാണു വിവാഹപ്രായം 18 ആക്കിയത്. അപ്പോഴേ പ്രത്യുത്പാദന അവയവങ്ങൾ പക്വത പ്രാപിക്കൂ.

ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ പറയുന്നു മുസ്‌ലിംകൾ മസ്ജിദിന് പുറത്ത് നിസ്കരിക്കരുതെന്ന്! എന്തധികാരത്തിന്‍റെ പേരിലാണീ ജല്പനം? ലോകമെന്പാടും മുസ്‌ലിംകൾ, ബാങ്കുവിളിയുടെ സമയത്ത്, എവിടെയാണോ അവിടെ നിസ്കരിക്കും. അതു മാറ്റേണ്ട ആവശ്യമേയില്ല.
പിന്നെ പുതിയ ത്രിപുര മുഖ്യമന്ത്രി ബിപ്ലവ കുമാർ ദേവ് ഒന്നിനു പുറകേ ഒന്നായി വിഡ്ഢിത്തങ്ങൾ എഴുന്നെള്ളിക്കുന്നു. ഈ ദുഷ്പ്രവണതയ്ക്കു കടിഞ്ഞാണിടേണ്ടസമയം അതിക്രമിച്ചിരിക്കുന്നു.

ഡോ. ജോൺ ജോർജ് ടി, തൃശൂർ