Letters
കർഷകർ ഉണരണം
Friday, May 18, 2018 11:30 PM IST
കർഷകർ നാടിന്‍റെ നട്ടെല്ലാണ്. കർഷകരുടെ വിലയും ശക്തിയും കർഷകർ തിരിച്ചറിയുന്നില്ല. സമൂഹത്തെയും പരിസ്ഥിതിയെയും നിലനിർത്തുന്നതും കർഷകരാണ്. ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും തീറ്റിപ്പോറ്റുന്നതും കർഷകരാണ്. രാപകൽ അധ്വാനിച്ചു മണ്ണിൽ പണിയെടുത്ത് രക്തം വിയർപ്പാക്കി മണ്ണിൽ പൊന്നു വിളയിക്കുന്ന കർഷകന് ഇന്നു നിലനിൽപ്പില്ലാതായിരിക്കുന്നു. ജീവിക്കാനാവാത്ത അവസ്ഥ.

ഈ സാഹചര്യത്തിലാണ് 132 വർഷത്ത ചരിത്രപാരന്പര്യമുള്ള ദീപിക കർഷകർക്കുവേണ്ടി രംഗത്തിറങ്ങുന്നത്. "കാർഷികവൃത്തി കേരള സമൃദ്ധി' എന്ന മുദ്രാവാക്യമുയർത്തി കാസർഗോഡ് മുതൽ കന്യാകുമാരി വരെ കേരള കർഷകജാഥ സംഘടിപ്പിക്കുന്നത്. കേരളത്തിന്‍റെ ചരിത്രത്തിലും ദീപികയുടെ ചരിത്രത്തിലും ഇത് തങ്കലിപികളിൽ ലിഖിതപ്പെടുമെന്നതിൽ സംശയമില്ല. കേരളത്തിലങ്ങോളമിങ്ങോളമുള്ള ഒരുകോടി കർഷകരുടെ ഒപ്പുകളും ശേഖരിക്കും. ഇതു ഭരണാധികാരികൾക്കു കൈമാറുകയും ചെയ്യും. കർഷകർക്കുവേണ്ടി നിലകൊള്ളുകയും അവരുടെ രക്ഷയ്ക്കുവേണ്ടി നിരന്തരം പോരാടുകയും ചെയ്യുന്ന ദീപികയ്ക്ക് അഭിനന്ദനങ്ങൾ.

അഗസ്റ്റിൻ കുറുമണ്ണ്