Letters
സർവത്ര പീഡനം
Friday, May 18, 2018 11:30 PM IST
സ്വതന്ത്ര ഭാരതം തട്ടിപ്പിനും വെട്ടിപ്പിനും പീഡനത്തിനും മാത്രമായിട്ടുള്ള ഒരു രാജ്യമാണോ? ഇന്ത്യയുടെ വടക്കേയറ്റം മുതൽ തെക്കേയറ്റം വരെയും, കിഴക്കേയറ്റം മുതൽ പടിഞ്ഞാറേയറ്റം വരെയുമുള്ള എല്ലാ സംസ്ഥാനങ്ങളിലും സ്ത്രീപീഡനം മാത്രം. ഇപ്പോൾ പീഡനങ്ങൾ കൂടുതലും നടക്കുന്നതും പിഞ്ചുകുഞ്ഞുങ്ങളിലാണ്. ഇതിനൊരു അവസാനമില്ലേ?

പീഡിപ്പിച്ചു കൊല്ലുന്നു. കൊന്നു കെട്ടിത്തൂക്കുന്നു. കത്തിക്കരിച്ചു കളയുന്നു. കൗമാരക്കാർ മുതൽ വയോജനങ്ങൾ വരെ ഇതിനായി തുനിയുന്നതു ശിക്ഷയുടെ പോരായ്മ തന്നെയല്ലേ? ഇക്കൂട്ടരും മനുഷ്യസ്ത്രീയിൽനിന്നു ജനിച്ചവർ തന്നെയല്ലേ? നിയമപാലകർ മുതൽ ആത്മീയ ഗുരുക്കൾ വരെ പീഡനത്തിൽ പങ്കാളികളാകുന്നു. ആരോടു പരാതിപ്പെടണം‍? പെൺകുഞ്ഞുങ്ങളുള്ള അമ്മമാരും കുടുംബാംഗങ്ങളും ആധിയിലാണു കഴിയുന്നത്. ഓരോ ദിവസവും എന്താണു സംഭവിക്കുകയെന്നറിയില്ലല്ലോ.

ലീലാമ്മ വർഗീസ്, വിമല മഹിളാ അസോസിയേഷൻ, അതിരന്പുഴ.