Letters
മഴക്കാലത്തെ പകർച്ചവ്യാധികൾ പ്രതിരോധിക്കണം
Monday, May 21, 2018 12:43 AM IST
മഴക്കാലം വരുന്നതോടെ പനിക്കാലവും വരവായി. കഴിഞ്ഞവർഷം സംസ്ഥാനത്ത് ഡെങ്കിപ്പനി മാത്രം പിടിപെട്ട് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത് ഇരുപത്തിരണ്ടായിരത്തോളം പേരാണ്. ഇതിൽ 165പേർ മരിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ, യഥാർഥ മരണ സംഖ്യ എത്രയോ കൂടുതൽ ആയിരിക്കും!

കേരളത്തിലെ പൊതുരീതി അനുസരിച്ച് ഡെങ്കിപ്പനിയെ കുറിച്ച് പഠിക്കുവാൻ ലോകാരോഗ്യസംഘടനയുടെ സാമ്പത്തിക സഹായത്തോടെ കഴിഞ്ഞ വർഷം തുടങ്ങിയ പഠനം പകുതി വഴിയിൽ മുടങ്ങിക്കിടക്കുകയാണ്. അതേസമയം പുതിയ പഠനത്തിന് ’വകുപ്പ് ’ തുടക്കം കുറിച്ചുവെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കോടികൾ ചെലവഴിച്ചു നടത്തുന്ന പഠനങ്ങളുടെ ഗുണഫലങ്ങൾ ഒന്നും തന്നെ രോഗപ്രതിരോധ, നിയന്ത്രണ രംഗങ്ങളിൽ കാണാനും കഴിയുന്നില്ല എന്നതാണ് വാസ്തവം. പഠനം പൂർത്തിയാകാൻ ഇനി മാസങ്ങൾ വേണ്ടി വരുമെന്നാണ് അറിയുന്നത്. അപ്പോഴത്തേക്കും അടുത്ത പകർച്ചവ്യാധികളും പനിമരണങ്ങളും എത്തിയിരിക്കും.

ഈ വർഷം വേനൽമഴ തുടങ്ങിയപ്പോൾ തന്നെ ഡെങ്കിപ്പനി ഉൾപ്പെടെയുള്ള സാംക്രമിക രോഗങ്ങൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു കഴിഞ്ഞു എല്ലാ സർക്കാർ ആശുപത്രികളിലും ചികിത്സാ സൗകര്യങ്ങൾ ഒരുക്കി. പനി വാർഡ്, പരിശോധനകൾ , ആവശ്യ മരുന്നുകൾ , ചികിത്സാ മാർഗ രേഖ എല്ലാ സർക്കാർ സ്വകാര്യ ആശുപത്രികളിലും ലഭ്യമാക്കി. എന്നാൽ വരാനിരിക്കുന്ന പകർച്ചവ്യാധികൾ ബഹുജന പങ്കാളിത്തത്തോടെ പ്രതിരോധിക്കാനുള്ള മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുമില്ല . നല്ല കാര്യങ്ങളിൽ ഇപ്പോഴും ഒത്തൊരുമയുള്ള മലയാളികൾ കക്ഷി രാഷ്‌ട്രീയ ഭേദമന്യേ ബോധവത്കരണ പരിപാടികളും ശുചീകരണ പ്രവർത്തനങ്ങളും ഏറ്റെടുക്കണം.

സുഗതൻ എൽ. ശൂരനാട്, കൊല്ലം