Letters
തദ്ദേശ സ്വയംഭരണ പൊതുസർവീസ് ഉണ്ടാക്കുമ്പോൾ
Monday, May 21, 2018 11:59 PM IST
കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വകുപ്പുകളായ പഞ്ചായത്ത്, നഗരകാര്യം, നഗരാസൂത്രണം, ഗ്രാമവികസനം, തദ്ദേശ സ്വയംഭരണ എൻജിനിറിംഗ് സർവീസ്, മുനിസിപ്പൽ കോമണ്‍ സർവീസ് എന്നീ വകുപ്പുകൾ സംയോജിപ്പിച്ചുകൊണ്ട് "തദ്ദേശ സ്വയംഭരണ പൊതുസർവീസ്’ എന്നൊരു ഏകീകൃത വകുപ്പാക്കി മാറ്റുന്നതിനുള്ള നീക്കവുമായി ഇടതുസർക്കാർ ദ്രുതഗതിയിൽ മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. കാര്യമായ കൂടിയാലോചനയോ ഗൃഹപാഠമോ കൂടാതെയുള്ള സർക്കാരിന്‍റെ അമിതാവേശം ഈ വകുപ്പുകളുടെ സമൂലനാശത്തിന് ഇടയാക്കും.

തദ്ദേശ സ്വയംഭരണ പൊതുസർവീസ് രൂപീകരണവുമായി ബന്ധപ്പെട്ടു കേരള എൽഎസ്ജിഐ കമ്മീഷനു രൂപംനൽകിയിരുന്നു. വകുപ്പുകളുടെ ഏകീകരണവുമായി ബന്ധപ്പെട്ട് കമ്മീഷൻ രൂപം നൽകിയ കരട് ചട്ടങ്ങൾ പുറത്തുവന്നതോടെ ജീവനക്കാർ കടുത്ത ആശങ്കയിലും നിരാശയിലുമാണ്. രാജ്യത്തു നോട്ട് നിരോധനത്തിലെ തിക്തഫലങ്ങൾ ഇനിയും കെട്ടടങ്ങാത്തതുപോലെ, ഈ വകുപ്പ് സംയോജനത്തിന്‍റെ ദുരന്തഫലങ്ങൾ കാലങ്ങളോളം അനുഭവിക്കേണ്ടിവരുമെന്നു തീർച്ചയാണ്.

വ്യത്യസ്ത ശന്പളസ്കെയിലുകൾ നിലവിലുള്ള വിവിധ വകുപ്പുകളിലെ ജീവനക്കാരെ ഒന്നിച്ചുചേർക്കുന്നത് നിലയ്ക്കാത്ത കോടതിവ്യവഹാരങ്ങൾക്ക് ഇടയാക്കും. 1994ൽ പഞ്ചായത്ത് വകുപ്പും പഞ്ചായത്ത് കോമണ്‍ സർവീസും ഏകീകരിച്ചതിന്‍റെ ഭാഗമായുള്ള സീനിയോറിറ്റി തർക്കങ്ങൾ ഇപ്പോഴും ഇന്ത്യൻ പരമോന്നത നീതിപീഠത്തിനു മുന്നിലാണ്. എൽഎസ്ജിഡി എൻജിനിയറിഗ് വിംഗിനെയും മുനിസിപ്പൽ കോമണ്‍ സർവീസിലെ ഓവർസിയർമാരെയും തമ്മിൽ ഏകീകരിച്ചപ്പോഴും സമാനമായി സീനിയോറിറ്റിയും പ്രമോഷനുകളും തടയപ്പെടുന്ന സാഹചര്യമുണ്ടായി.

വകുപ്പു സംയോജനവുമായി മുന്നോട്ടു പോകുന്ന സർക്കാർ ആദ്യം എല്ലാ വകുപ്പുകളെയും സർക്കാർ ജീവനക്കാരായി പരിഗണിക്കുകയാണു വേണ്ടിയിരുന്നത്. എന്നാൽ, സാന്പത്തികബാധ്യത ചൂണ്ടിക്കാട്ടി ഈ ആവശ്യം ധനവകുപ്പ് തള്ളിയിരിക്കുകയാണ്. മുനിസിപ്പൽ കോമണ്‍ സർവീസിലെ ജീവനക്കാരെ സ്റ്റേറ്റ് സർവീസിലും സബോർഡിനേറ്റ് സർവീസിലും ഉൾപ്പെടുത്തേണ്ടതാണ്.

വകുപ്പ് സംയോജനം പ്രാബല്യത്തിലാകുന്നതോടെ അഞ്ച് വകുപ്പുകൾക്കും ട്രഷറിയിൽയിൽനിന്നു ശന്പളം നൽകുന്നതിന് നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. സർക്കാർ ജീവനക്കാരായി അംഗീകരിച്ചിട്ടുണ്ടെങ്കിലും പഞ്ചായത്ത് ജീവനക്കാർക്കു പഞ്ചായത്ത് തനത് ഫണ്ടിൽനിന്നും മുനിസിപ്പൽ കോമണ്‍ സർവീസിലെ ജീവനക്കാർക്കു മുനിസിപ്പാലിറ്റിയുടെ ഫണ്ടിൽ നിന്നുമാണ് ശന്പളാനുകൂല്യവും പെൻഷനും നൽകിവരുന്നത്. മറ്റു വകുപ്പുകൾക്കു ശന്പളമുൾപ്പെടെയുള്ള ആനുകൂല്യങ്ങൾ സർക്കാർ ട്രഷറിയിൽനിന്നും ലഭിച്ചുവരുന്നു. ഒരേ ഓഫീസിൽ തന്നെ സർക്കാർ ജീവനക്കാരും സർക്കാർ ജീവനക്കാരല്ലാത്തവരും ട്രഷറിയിൽനിന്നും ശന്പളം വാങ്ങുന്നവരും തനത് ഫണ്ടിൽനിന്നും വാങ്ങുന്നവരും ജോലി ചെയ്യുന്നതുമൂലം ഒരിക്കലും തീരാത്ത സർവീസ് പ്രശ്നങ്ങൾക്ക് ഇടവരുത്തും.

ഗ്രാമപഞ്ചായത്ത് സെക്രട്ടറി / മുനിസിപ്പൽ സെക്രട്ടറി / ബ്ലോക്ക് ഡെവലപ്മെന്‍റ് ഓഫീസർ തസ്തികയിലേക്ക് 50 ശതമാനം നേരിട്ടു നിയമനം നിർദേശിച്ചിരിക്കുന്നു. നേരിട്ടു നിയമനം അവസാനിപ്പിക്കുന്നതിനുള്ള കാരണങ്ങൾ നിരവധിയുണ്ടെന്നിരിക്കെ ഇനിയും നേരിട്ടു നിയമനം വേണമെന്ന നിർദേശം അംഗീകരിക്കാൻ കഴിയില്ല. കേരള അഡ്മിനിസ്ട്രേറ്റിവ് സർവീസിലേക്ക് 10% പ്രമോഷൻ നീക്കിവയ്ക്കുന്നതോടെ വകുപ്പിൽ നിന്നുള്ള പ്രമോഷൻ 60% വരികയും പ്രമോഷൻ പൂർണമായി ഇല്ലാതാവുകയും ചെയ്യും. വകുപ്പിൽ കനത്ത സ്റ്റാഗ്നേഷന് ഇതു കാരണമാകും. കെഎഎസിലേക്കു മാറ്റിവയ്ക്കേണ്ട സെക്കൻഡ് ഗസറ്റഡ് തസ്തികകളുടെ 10% കരട് നിർദേശത്തിൽ പരാമർശിക്കപ്പെട്ടിട്ടില്ല.

മുൻ യുഡിഎഫ് സർക്കാർ ഓഫീസ് അറ്റൻഡന്‍റുമാർക്ക് അനുവദിച്ച പത്ത് ശതമാനം പ്രമോഷൻ പൂർണമായും അട്ടിമറിക്കപ്പെടും. കരട് നിർദേശ പ്രകാരം വിവിധ വകുപ്പുകളിലായി നിർവചിക്കപ്പെട്ട 6597 ക്ലാർക്ക് തസ്തികകളുടെ 10% പ്രകാരം 659 തസ്തികകൾ പ്രമോഷന് ലഭ്യമാകേണ്ടതാണങ്കിലും നിലവിലുള്ള കരട് നിർദേശ പ്രകാരം 241 തസ്തികകളിലേക്കു മാത്രമേ പ്രമോഷൻ ലഭിക്കുകയുള്ളൂ.

ഏറെനാളത്തെ കഠിനപരിശീലനത്തിനും കാത്തിരിപ്പിനുംശേഷം ജോലി പ്രതീക്ഷിക്കുന്ന ഉദ്യോഗാർഥികളെയും കരട് നിർദേശം നിരാശരാക്കും. എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റിൽനിന്നും അൻപത് ശതമാനത്തിനു മുകളിൽ നിയമനം നടക്കുന്നത് പഞ്ചായത്ത് വകുപ്പിലേക്കാണ്. ഏകീകൃത തദ്ദേശ സ്വയംഭരണ പൊതുസർവീസ് രൂപീകരണവുമായി ബന്ധപ്പെട്ടുള്ള കരട് ചട്ടത്തിൽ എൽഡി ക്ലാർക്ക് എന്ന തസ്തികയില്ല. പകരം, എൽഎസ്ജി അസിസ്റ്റന്‍റ് എന്ന തസ്തികയാണുള്ളത് ഈ തസ്തികയുടെ കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു ആണ്.

അതേസമയം, എസ്എസ്എൽസി വിദ്യാഭ്യാസ യോഗ്യത വച്ചു കൊണ്ട് വിജ്ഞാപനം ചെയ്തു റാങ്ക് ലിസ്റ്റ് തയാറാക്കിയിരിക്കുന്നതിനാൽ പുതിയ ചട്ടം വരുന്ന അന്നുമുതൽ പഞ്ചായത്ത് അടക്കമുള്ള വകുപ്പിലേക്ക് ഇപ്പോൾ നിലനിൽക്കുന്ന ലിസ്റ്റിൽ നിന്നു നിയമനം നടത്താൻ സാധിക്കില്ല.

വകുപ്പ് ഏകീകരണം കേന്ദ്രസർക്കാരിൽനിന്നു ലഭിച്ചുവരുന്ന ഫണ്ടുകൾ പലതും ഇല്ലാതാക്കാനും കാരണമാകും. കേന്ദ്രസർക്കാർ ഏറ്റവും അധികം പ്രാധാന്യം നൽകുന്ന കാര്യങ്ങളാണ് ഗ്രാമവികസനവും നഗരാസൂത്രണവും. കേന്ദ്ര സർക്കാരിന്‍റെ ഗ്രാമവികസന പദ്ധതികൾക്കു തയാറാക്കുന്ന മാർഗരേഖകളിലെല്ലാം സംസ്ഥാന നോഡൽ ഏജൻസി ആയി നിശ്ചയിച്ചിരിക്കുന്നത് സംസ്ഥാന ഗ്രാമവികസന വകുപ്പിനെയാണ്. അമൃത് പദ്ധതി, സംയോജിത നഗരവികസന പദ്ധതി എന്നിവയുടെ എംഓയു ഒപ്പുവയ്ക്കേണ്ടത് കേന്ദ്ര സർക്കാരും സംസ്ഥാന നഗര ആസൂത്രണ വകുപ്പും തമ്മിലാണ്. ലോകബാങ്ക്, ഏഷ്യൻ ഡെവലപ്മെന്‍റ് ബാങ്ക് മുതലായവയുടെ ധനസഹായം കൊണ്ട് നിർവഹണം നടത്തുന്ന വിവിധ പദ്ധതികളുടെ നോഡൽ ഏജൻസി ആയിട്ടുള്ള വകുപ്പിനെ ഇല്ലായ്മ ചെയ്യുന്നതു നടന്നു വരുന്ന പദ്ധതികളെ പിന്നോട്ടടിക്കാനേ ഉപകരിക്കൂ.

ഏകീകരണത്തിന്‍റെ ഭാഗമായി ഓരോ ഓഫീസിലും ആറിലധികം ക്ലാർക്കുമാർ ഉണ്ടാവും. ഓരോ പഞ്ചായത്തിലും പുതിയ ജൂണിയർ സൂപ്രണ്ട് തസ്തിക സൃഷ്ടിക്കേണ്ടിവരും. സാന്പത്തിക പ്രതിസന്ധിയെപ്പറ്റി പറയുന്ന സർക്കാരിന് ഇതു വലിയ സാന്പത്തിക ബാധ്യത ഉണ്ടാക്കും.

വി.പി. സമീർ, ജനറൽ സെക്രട്ടറി, എസ്ഇയു മലപ്പുറം