Letters
പരിസ്ഥിതിസംരക്ഷണ പ്രവർത്തനം രാജ്യവ്യാ
Tuesday, May 29, 2018 11:29 PM IST
സംസ്ഥാന മന്ത്രിസഭ പരിസ്ഥിതി സൗഹാർദപരമായ സന്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനു ലക്ഷ്യമിട്ട് പരിസ്ഥിതി ധവളപത്രം അംഗീകരിച്ചിരിക്കുയാണല്ലോ. ഇതു തികച്ചും അഭിനന്ദനാർഹമായ പ്രവർത്തനം ആണെന്നതിൽ സംശയമില്ല. ലോകവും രാജ്യവും ആവശ്യപ്പെടുന്ന ഒരു വലിയ കാര്യത്തിനു നാന്ദി കുറിക്കാൻ കേരളത്തിനു സാധിച്ചിരിക്കുന്നു.

പരിസ്ഥിതിസംരക്ഷണം മലയാളി ഇപ്പോൾ പത്രത്താളുകളിൽ വായിച്ചു മറക്കുന്ന കാര്യം അല്ലാതായിരിക്കുന്നു. ഐക്യരാഷ‌്ട്രസഭയുടെ പ്രശംസയ്ക്കു പോലും കാരണമാകുന്ന തരത്തിൽ ലോകത്തിലെ പ്രഥമ സന്പൂർണ സൗരോർജ വിമാനത്താവളം എന്ന ബഹുമതി കൊച്ചിയിൽ പ്രവർത്തിക്കുന്ന സിയാൽ കരസ്ഥമാക്കിയതും ഇത്തരം ഒരു പ്രവർത്തനത്തിന്‍റെയും പ്രതിബദ്ധതയുടെയും ഭാഗം തന്നെയാണ്. പക്ഷേ ഇനിയും ഏറെ ദൂരം ഇക്കാര്യത്തിൽ നമ്മുടെ സംസ്ഥാനത്തിനു സഞ്ചാരിക്കേണ്ടിയിരിക്കുന്നു. എങ്കിൽ മാത്രമേ ദൈവത്തിന്‍റെ സ്വന്തം നാട് എന്ന സങ്കൽപ്പത്തിന് അർഥം ഉണ്ടാകൂ.

സിയാലിന്‍റ പരിസ്ഥിതി പ്രവർത്തനം ഐക്യരാഷ്‌ട്രസഭയുടെ പോലും പ്രശംസ പിടിച്ചുപറ്റിയ അവസരത്തിൽ തന്നെയാണ് ലോകാരോഗ്യ സംഘടനയുടെ മറ്റൊരു റിപ്പോർട്ട് പുറത്തുവന്നത്. അവർ പുറത്തിറക്കിയ റിപ്പോർട്ടിൽ വായു മലിനീകരണം അതിരൂക്ഷമായ ലോകത്തിലെ ആദ്യ 20 നഗരങ്ങളിൽ 14എണ്ണം ഇന്ത്യൻ നഗരങ്ങളാണെന്നത് രാജ്യത്തിന് ഒട്ടും അഭിമാനത്തിനു വക നൽകുന്നില്ല. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയും കാഷ്മീരിലെ ശ്രീനഗറും പിങ്ക് സിറ്റിയായ ജയ്പൂരും താജ്മഹലിന്‍റ നാടായ ആഗ്രയും സ്പോർട്സ് സിറ്റിയായ പട്യാലയും രാജ്യതലസ്ഥാനമായ ന്യൂഡൽഹിയും ഉൾപ്പെടുന്നു.

ശ്വാസകോശരോഗം, ഹൃദ്രോഗം, കാൻസർ തുടങ്ങിയ മാരകരോഗങ്ങളുടെ ഭീഷണിയിലാണ് 14നഗരങ്ങളിൽ അധിവസിക്കുന്ന ലക്ഷക്കണക്കിന് വരുന്ന ജനങ്ങൾ എന്നതു നിസാരമായി കാണാൻ സാധിക്കില്ല. വാഹന മലിനീകരണം, വിറകു പോലുള്ള ഗാർഹിക ഇന്ധന ഉപയോഗം, നഗര മാലിന്യം കത്തിക്കൽ, രൂക്ഷമായ പൊടി, കൽക്കരി തുടങ്ങിയവ കത്തിക്കുന്പോൾ ഉണ്ടാകുന്ന പുക തുടങ്ങിയവയെല്ലാം നമ്മുടെ നഗരവാസികളുടെ ജീവൻ അപഹരിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. ലോകജനസംഖ്യയുടെ 40ശതമാനം ഇന്നും പാചകം ചെയ്യുന്നതിനായി പാരന്പര്യ ഉൗർജസ്രോതസുകളെ ഉപയോഗിക്കുന്നു. അതിൽ ഒട്ടും കുറവല്ലാത്ത ഒരു സംഭാവന വർധിച്ച ജനസംഖ്യയുള്ള നമ്മുടെ ഇന്ത്യൻ ഗ്രാമങ്ങളിൽ അധിവസിക്കുന്ന പാവപ്പെട്ട കുടുംബങ്ങളുടെതായിരിക്കും. ഇത്തരം ഒരു സാഹചര്യം മാറേണ്ടിയിരിക്കുന്നു.

പരിസ്ഥിതി ധവളപത്രത്തിന്‍റെയും മറ്റും പ്രസക്തി ഇതുമായി കൂട്ടി വായിക്കണം. ഒറ്റപ്പെട്ട പ്രവർത്തനം എന്നതിലുപരി കൂട്ടായതും ശാസ്ത്രീയവുമായ മാർഗങ്ങളും ഇക്കാര്യത്തിൽ അവലംബിക്കണം. പരിസ്ഥിതി വകുപ്പിന്‍റെ മാത്രം ചുമതല എന്നതിലുപരി മുഴുവൻ വകുപ്പുകളും ഇതിന്‍റെ ഭാഗമായ പ്രവർത്തനത്തിൽ ഏർപ്പെടേണ്ടിയിരിക്കുന്നു.

ഒരു രാജ്യത്തിന്‍റെ വികസനം വെറും സാന്പത്തിക വികസനം എന്നതിലുപരി സമൂഹബന്ധിതവും പരിസ്ഥിതി സൗഹൃദമായിരിക്കണം. ഇക്കാര്യത്തിൽ പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന ഒരു ഭരണ നേതൃത്വം ആണ് ഇന്നിന്‍റെ പ്രധാന ആവശ്യം.

കുര്യൻ തൂന്പുങ്കൽ, ചങ്ങനാശേരി