Letters
പരിസ്ഥിതി ദിനാചരണം
Saturday, June 2, 2018 11:55 PM IST
ഒരു പരിസ്ഥിതിദിനംകൂടി ആഘോഷിക്കാൻ ഒരുങ്ങുകയാണ് . ആ ഒരുക്കങ്ങൾക്കു മുൻപായി ഓരോരുത്തരും സ്വന്തം മനഃസാക്ഷിയോടു ചോദിക്കണം, കഴിഞ്ഞ വർഷങ്ങളിൽ നട്ട തൈ അവിടെ ഉണ്ടോ എന്ന്. അതിന്‍റെ വളർച്ച എന്തായി? അതിന് ആവശ്യത്തിനു ജലവും ലവണവും ലഭിക്കുന്നുണ്ടോ? ഈ ചോദ്യങ്ങൾക്ക് എത്രപേർക്ക് ആത്മാർഥതയോടെ ഉത്തരം നൽകാൻ കഴിയും?

ഓരോ വർഷവും പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ വിതരണത്തിനായി കോടികൾ ചെലവാക്കുന്പോൾ അതിൽ എത്ര തൈകൾ വളരുന്നുണ്ട് എന്ന് വിലയിരുത്താനുള്ള നടപടി കൂടി അധികൃതർ കൈക്കൊള്ളണം. താൻ ഈ ഭൂമിയിൽ നട്ടുപിടിപ്പിക്കുന്ന ഓരോ തൈയും തന്‍റെ പിൻതലമുറകയ്ക്ക് അനുഭവിക്കാൻവേണ്ടിയുള്ളതാണെന്ന ബോധം ഓരോ വ്യക്തിക്കും ഉണ്ടാകണം. പത്രത്തിൽ പടം വരാൻവേണ്ടി മാത്രം ചടങ്ങ് സംഘടിപ്പിക്കുന്നവരാണ് ഭൂരിഭാഗവും.
കാര്യക്ഷമമായി തൈകൾ നട്ടുവളർത്തി പരിപാലിക്കുന്ന വിദ്യാർഥികൾക്കും വ്യക്തികൾക്കും സംഘടനകൾക്കും അനുമോദന ചടങ്ങുകൾ സംഘടിപ്പിക്കാൻ അധികൃതർ തയാറാകണം.

സുഗതൻ എൽ.ശൂരനാട്, കൊല്ലം