Letters
ബാങ്ക് ഇടപാടുകാർക്ക് ശുചിമുറി ഉറപ്പുവരുത്തണം
Monday, June 11, 2018 11:38 PM IST
നോട്ട് നിരോധനത്തിന് ശേഷം രാജ്യത്തെ ബാങ്കുകൾ കൂടുതൽ സജീവമായി. എല്ലാ ബാങ്കുകളിലും വലിയ തിരക്കാണ്. വളരെ സമയം ബാങ്കിൽ ചെലവഴിക്കേണ്ടി വരുന്ന സ്ത്രീകൾ അടക്കമുള്ളവർ, രോഗികൾ, പ്രായമുള്ളവർ ഇവർക്ക് മൂത്രശങ്കയോ മറ്റോ ഉണ്ടായാൽ പരിഹരിക്കാൻ ഒരു നിവൃത്തിയുമില്ല. ഹോട്ടലുകൾ, പെട്രോൾ പമ്പുകൾ ഒക്കെ തുറക്കണമെങ്കിൽ ശുചിമുറി വേണമെന്ന് വാശി പിടിക്കുമ്പോൾ ഒരു ബാങ്കിലും ശങ്ക തീർക്കാൻ സൗകര്യം ഒരുക്കുന്നില്ല.
കോടിക്കണക്കിനു രൂപ ലാഭം വാരിക്കൂട്ടുന്ന ബാങ്കുകളിൽ ആധുനിക സൗകര്യങ്ങൾ ഒരുക്കാൻ മത്സരിക്കുമ്പോൾ ശുചിമുറികൾ കൂടി നിർമിക്കാൻ റിസർവ് ബാങ്ക് നിർദേശം നൽകണം.

കലയപുരം മോനച്ചൻ, ചേറൂർ, മലപ്പുറം