Letters
ബാങ്ക് വായ്പകൾ ഔചിത്യത്തോടെ എടുക്കുക
Tuesday, June 19, 2018 11:16 PM IST
നിയമാനുസൃതം പ്രവർത്തിക്കുന്ന ബാങ്കുകൾ വായ്പ കൊടുക്കുന്നതു നിശ്ചിത മാനദണ്ഡങ്ങളോടെയും കടം വാങ്ങാനായി വരുന്ന ആളെ ശരിക്കും പഠിച്ചശേഷവുമാണ്, അഥവാ ആയിരിക്കണം. ഈ പഠനത്തിൽ സത്യസന്ധമായ വിവരങ്ങൾ നല്കി ബാങ്കിനെ സഹായിക്കാൻ വായ്പയ്ക്കായി അപേക്ഷിക്കുന്ന ആൾ ബാധ്യസ്ഥനായിരിക്കുന്നതുപോലെതന്നെ കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്താൻ ബാങ്കും കടപ്പെട്ടിരിക്കുന്നു.

പണ്ടു കാരണവന്മാരോട് ബാങ്ക് വായ്പ എന്നു പറഞ്ഞാൽ ‘വേണ്ടേ വേണ്ട’ എന്നു പറയുമായിരുന്നു. ഇതിന്‍റെ കാരണങ്ങളിൽ ഒന്ന് ബാങ്കിടപാടുകളെക്കുറിച്ചുള്ള അറിവ് കുറവും മറ്റൊന്ന് തന്‍റെ കുടുംബവരുമാനത്തെക്കുറിച്ചും ചെലവുകളേക്കുറിച്ചുമുള്ള കൃത്യമായ അവരുടെ അറിവുമായിരുന്നു.

കാലം മാറി. മനുഷ്യരും അവരുടെ അറിവും ജീവിതരീതിയും മാറി. അത്യാവശ്യം, ആവശ്യം, അനാവശ്യം എന്നിവയുടെ തിരിച്ചറിവാണു നമ്മെ ജീവിതത്തിൽ നയിക്കേണ്ട ഔചിത്യം. അതനുസരിച്ചു ജീവിതത്തെ ക്രമപ്പെടുത്താനുള്ള ധീരമായ തീരുമാനമുണ്ടാകണം.

ബാങ്കുകൾ പണ്ടു കുറഞ്ഞ പലിശ നിരക്കിൽ മുൻഗണനാ വിഭാഗമായ കൃഷിക്കു വായ്പ കൊടുത്തിരുന്നു. ഇത് ഇന്നും തുടരുകയാണ്. ഡെപ്പോസിറ്റുകളുടെ പലിശയും കാർഷിക വായ്പകളുടെ പഴയകാല പലിശയും ഇപ്പോഴത്തെ പലിശയും താരതമ്യം ചെയ്താൽ ആനുപാതികമായി ഇന്നു കാർഷിക വായ്പകളുടെ പലിശ കൂടുതലല്ല എന്നു മനസിലാക്കാം. കാർഷികേതര വായ്പയുടെ കാര്യത്തിലും സ്ഥിതി ഏറെക്കുറെ ഇതുതന്നെയാണ്. എല്ലാ ബിസിനസ് സ്ഥാപനങ്ങളേയും പോലെ തന്നെ ബാങ്കുകൾക്കും അറ്റാദായം കൂട്ടുകയും അതിലൊരുഭാഗം സർക്കാരിനു നൽകുകയും വേണമല്ലോ.

ബാങ്ക് വായ്പകളെക്കുറിച്ച് അറിവു നേടുന്നതിനോടൊപ്പം ആവശ്യത്തിന് ഔചിത്യ പൂർവം ബാങ്കിനെ സമീപിക്കാനും പഠിക്കണം. കിട്ടും എന്നതുകൊണ്ട് ആരും വൻ കടകളിൽകയറി വിലകൂടിയ സാധനങ്ങൾ ആവശ്യമോ കീശയോ നോക്കാതെ വാങ്ങുന്നില്ലല്ലോ. അങ്ങനെ ദുർവ്യയം ചെയ്യുന്നവരുണ്ടെങ്കിൽ കടയിൽ നിന്ന് ബില്ല് കൊടുത്തു തിരിച്ചിറങ്ങാൻ പറ്റാതെ വരും. അതുപോലെയല്ലേ ബാങ്ക് ലോണിന്‍റെ കാര്യത്തിലും സംഭവിക്കുന്നത്.

ബയോഡേറ്റാ ചോദിക്കുന്പോൾ വരുമാനം കൂട്ടിപ്പറഞ്ഞാൽ/കാണിച്ചാൽ കൂടുതൽ തുക വായ്പയായി ലഭിക്കുമെന്നതുകൊണ്ട് അങ്ങനെ ചെയ്താൽ വരുമാനവും ആനുപാതികമായി വായ്പത്തുകയ്ക്കുള്ള അർഹതയും തദ്വാര തിരിച്ചടവും കൂടുന്നു. കുടുംബബജറ്റ് തകിടം മറിയുന്നു. എന്നാലും അപ്പുറത്തെ വീട്ടിലേതുപോലെയോ അതിലധികമോ സ്വന്തം വീട്ടിലും വേണമെന്നുകൂടി തീരുമാനിച്ചാൽ ജപ്തി നടപടികൾ പോലെയുള്ളവയേ നേരിടുകയല്ലാതെ എന്തു പോംവഴി?

കടംവാങ്ങി കടക്കാരനാകുന്നതുപോലെതന്നെ കടം വാങ്ങി ബിസിനസ് നല്ല രീതിയിൽ കൊണ്ടുപോയി കടവുംതീർത്ത് പണക്കാരനാവുന്നവരും നമ്മുടെ നാട്ടിൽ തന്നെയുണ്ടല്ലോ. (വിജയ് മല്യ, നീരവ് മോദി തുടങ്ങിയവരെ ഇവിടെ ഉദ്ദേശിക്കുന്നില്ല). അസാധാരണക്കാർ എല്ലാക്കാലത്തുമുണ്ടാവും.

നമ്മുടെ കാർഷിക സന്പത്ത് വളരാൻ ചെയ്യാവുന്നത് കൃഷിക്കുപയോഗിക്കാവുന്ന കാലിയായ സ്ഥലങ്ങളും മറ്റിടങ്ങളും കണ്ടുപിടിച്ച് അവയെ സർക്കാർ തലത്തിൽ ഉപയോഗപ്പെടുത്തുകയെന്നതാണ്. സർക്കാർ തലത്തിൽ എന്നു പറഞ്ഞതുകൊണ്ട് വ്യക്തികൾക്ക് ആയിക്കൂടായ്കയില്ല. എങ്കിലും അത് ഇന്നത്തെ സാഹചര്യങ്ങളിൽ ദുഷ്കരവും ഇൻഷ്വറൻസ്, സബ്സിഡി മുതലായവ കിട്ടാൻ സർക്കാർ തലത്തിൽ ഗ്രൂപ്പായി നടത്തുന്നതിലും ബുദ്ധിമുട്ടായതുകൊണ്ട് മാത്രമാണ്. ഇതിനായി സർക്കാർ വരുമാനത്തിന്‍റെ ഒരുഭാഗം ഉപയോഗപ്പെടുത്തണം (ബജറ്റിൽ മാറ്റിവച്ചാൽ പോരാ). കൂട്ടായ ശ്രമത്തിലൂടെ ആത്മാർഥമായ അധ്വാനം വിതച്ചാൽ നല്ല ഫലം കൊയ്യാം. നമ്മൾ കൊയ്യുന്ന വയലുകളല്ല, നമ്മൾ വിതയ്ക്കുന്ന വിത്തിന് അർഹമായ ഫലം.

സെബി ജോർജ്, അതിരന്പുഴ