Letters
പ്ലാസ്റ്റിക് ജനങ്ങളിൽ അടിച്ചേൽപ്പിക്കുന്നു
Friday, June 22, 2018 11:48 PM IST
ഡയറക്‌ടറേറ്റ് ഓഫ് എൻവയോൺമെൻ് ആൻഡ് ക്ലൈമറ്റ് ചേഞ്ച്, ലോക പരിസ്ഥിതിദിനത്തിൽ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ സംഘടിപ്പിച്ച ഏകദിന സെമിനാറിൽ പങ്കെടുത്തിരുന്നു. പ്ലാസ്റ്റിക് നിർമാർജനം പൊതുജനങ്ങളുടെ കർമപദ്ധതിയും മുദ്രാവാക്യവുമായിരിക്കണമെന്ന് അവിടെ അവതരിപ്പിക്കപ്പെട്ട വിഷയങ്ങളിലെ അവതാരകർ ജനങ്ങളെ ഉദ്ബോധിപ്പിച്ചു. തുണി സഞ്ചികൊണ്ടുപോയി വേണം സാധനങ്ങൾ വാങ്ങിവരേണ്ടതെന്ന് ദൃഢപ്രതിജ്ഞയും ഏടുപ്പിച്ചു.

ഇതെല്ലാം കേട്ട് ബോധവാനായ ഞാൻ പിറ്റേ ദിവസം വീട്ടാവശ്യങ്ങൾക്കായി സാധനങ്ങൾ വാങ്ങാൻ പോയപ്പോൾ ഒരു തുണിസഞ്ചിയുമായി ഇറങ്ങിത്തിരിച്ചു. തിരികെവന്നത് തുണിസഞ്ചിക്കകത്ത് ചെറുതും വലുതുമായ പതിന്നാല് പ്ലാസ്റ്റ്ക് കവറുകളിൽ സാധനങ്ങളുമായാണ്. ഞാൻ വാങ്ങിയ സാധനങ്ങളിൽ ഒന്നുപോലും പ്ലാസ്റ്റിക് കവറില്ലാതെ കിട്ടിയതുമില്ല. പരിസ്ഥിതി ദിനത്തിൽ പ്ലാസ്റ്റിക് വിമുക്തമാക്കാൻ തീരുമാനമെടുത്ത എന്‍റെ വീട്ടിൽ ഒരു ദിവസം തന്നെ 16 പ്ലാസ്റ്റിക് കവറുകളുമായി വന്നുകയറേണ്ട ഗതികേടാണ് എനിക്കുണ്ടായത്.

ഇങ്ങനെ കോർപറേറ്റുകൾ അടിച്ചേൽപ്പിക്കുന്ന പ്ലാസ്റ്റിക് പാപഭാരം പേറേണ്ടിവരുന്നത് പൊതുജനങ്ങളും. പ്രകൃതിസൗഹാർദമായ പായ്ക്കറ്റുകളിൽ സാധനങ്ങൾ പായ്ക്ക് ചെയ്യാൻ ഇവരെ ചുമതലപ്പെടുത്തേണ്ട നിയമം എന്തുകൊണ്ടു വരുന്നില്ല?

പ്ലാസ്റ്റിക്കുകൾ പൊതുജനങ്ങളുടമേൽ അടിച്ചേൽപ്പിക്കുന്നവരെ പ്ലാസ്റ്റിക് മാലിന്യം നാട്ടിൽ പ്രസരിപ്പിക്കുന്നുവെന്ന ആരോപണത്തിൽനിന്നു വിമുക്തരാക്കുകയും പൊതുജനം പ്ലാസ്റ്റിക് മാലിന്യം പരത്തുന്നതായി ചിത്രീകരിക്കുകയും ചെയ്യുന്ന പ്രവണത വിരോധാഭാസമാണ്. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ഉറവിടം ജനങ്ങളാണോ? അവ ഉത്പാദിപ്പിക്കുന്നവരും അവ ജനങ്ങളിൽ എത്തിക്കുന്നവരുമല്ലേ? പ്ലാസ്റ്റിക് വിമുക്തമാക്കാനുള്ള ഉത്തരവാദിത്വത്തിൽനിന്ന് ഒഴിച്ചുനിർത്തിക്കൊണ്ട് ആ കർത്തവ്യവും കടമയും പൊതുജനങ്ങളിൽ മാത്രം അടിച്ചേൽപ്പിക്കുന്നത് ഉചിതമാണോ?

എം. ജോൺസൺ റോച്ച് അന്പലത്തുമൂല, ചൊവ്വര