Letters
രണ്ടുമാസത്തിനുള്ളിൽ വീണ്ടും പരീക്ഷ അന്യായം
Sunday, July 8, 2018 12:43 AM IST
201719 റെഗുലർ അഡ്മിഷൻ ഒന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർഥിയാണ് ഞാൻ. മാർച്ച് മാസം തുടങ്ങിയ ഞങ്ങളുടെ രണ്ടാം സെമസ്റ്റർ ക്ലാസുകളുടെ യൂണിവേഴ്സിറ്റി പരീക്ഷ ജൂലൈ 11നു പ്രഖ്യാപിച്ചു വിദ്യാർഥികളെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് എംജി യൂണിവേഴ്സിറ്റി. ഞങ്ങളുടെ ഒന്നാം സെമസ്റ്റർ പരീക്ഷകൾ മാർച്ചിലാണ് അവസാനിച്ചത്. മാർച്ച്, ജൂൺ മാസങ്ങളിൽ മാത്രമാണ് കോളജുകളിൽ ക്ലാസ് നടന്നിട്ടുള്ളത്. പാഠഭാഗങ്ങൾ പകുതിപോലും തീരാത്ത സാഹചര്യത്തിൽ യൂണിവേഴ്സിറ്റി പരീക്ഷ പ്രഖ്യാപിച്ചിരിക്കുന്നത് വിദ്യാർഥികളിൽ കടുത്ത മാനസിക സംഘർഷമാണ് സൃഷ്ടിച്ചിരിക്കുന്നത്.

90 പ്രവൃത്തിദിനങ്ങൾ വേണമെന്നിരിക്കെ പരീക്ഷാ മൂല്യനിർണയവും ഏപ്രിൽ, മേയ് മാസങ്ങളിലെ വേനലവധിയും മൂലം 50 പ്രവൃത്തിദിനങ്ങൾ പോലും തികയാത്ത സാഹചര്യത്തിലാണ് യൂണിവേഴ്സിറ്റിയുടെ ഈ അന്യായ നടപടി. അതിവിശാലമായ സിലബസ് വെറും രണ്ടാഴ്ചയ്ക്കുള്ളിൽ പഠിച്ചു തീർക്കേണ്ട സ്ഥിതിയാണുള്ളത്. പാഠഭാഗങ്ങൾ പഠിപ്പിച്ചുതീർക്കാനുള്ള നെട്ടോട്ടത്തിലാണ് അധ്യാപകർ. സ്റ്റഡി ലീവ് പോലും ലഭിക്കാത്ത അവസ്ഥയാണു ഞങ്ങളുടെ മുമ്പിൽ.

പരീക്ഷകൾക്കിടയിൽ ഒരുദിവസം മാത്രമാണ് ഇടവേള. നേർച്ച നടത്തുന്നതുപോലെ യൂണിവേഴ്സിറ്റി പരീക്ഷകൾ നടത്തി വിദ്യാർഥികളെ ബലിയാടുകളാക്കുന്ന എംജി യൂണിവേഴ്സിറ്റിയുടെ നീതിരഹിതമായ ഇത്തരം നിലപാടുകൾ എന്തിനാണെന്നു മനസിലാകുന്നില്ല. പരീക്ഷാതീയതി നീട്ടിവച്ചുകൊണ്ട് ഈ പ്രശ്നത്തിന് എംജി യൂണിവേഴ്സിറ്റി തക്കതായ പരിഹാരം കാണണം.

തെരേസ തോമസ്, വാഴത്തോപ്പ്