Letters
ആർത്തി മൂത്തു ഭ്രാന്താവരുത്
Friday, July 13, 2018 11:18 PM IST
ഒരു വസ്തുവിനോടൊ ഒരു സംഭവത്തോടോ വല്ലാതെ ആർത്തി പിടിച്ച് പുറകെ നടക്കുന്നവർ അവരുടെ മനസിന്‍റെ സമനില തെറ്റിയ അവസ്ഥയിലേക്കാണ് പോകുന്നത്. അറിഞ്ഞ കാര്യങ്ങളുടെ നിജസ്ഥിതി മനസിലാക്കാൻ, ഇത്തിരി സാവധാനം കൊടുക്കാതെ വല്ലാത്ത ഭ്രാന്തുമായി പിന്നാലെ പോകുന്നവർ, അവസാനം ചെളിക്കുണ്ടിൽ വീണ് വിലപിക്കേണ്ടിവരുന്പോഴേ വിവരമറിയൂ.

പത്രങ്ങളിൽ പോലും പരസ്യങ്ങൾ പ്രസിദ്ധപ്പെടുത്തുന്നതിന് അനുബന്ധമായി അവയുടെ യഥാർഥ സ്ഥിതി അറിഞ്ഞതിനുശേഷമേ പ്രതികരിക്കാവൂ എന്ന മുന്നറിയിപ്പ് തലക്കെട്ടിൽ തന്നെ കൊടുത്തുതുടങ്ങിയിട്ടുണ്ട്. എന്തിനും ഏതിനും കേൾക്കുന്നതിന് മുന്പെ ചാടിപ്പിടിക്കുന്ന സ്വഭാവം സ്വയം അപകടത്തിൽപ്പെടുത്തുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത്. നൈമിഷികമായ സുഖത്തിനുവേണ്ടി ഒരു ജീവിതം തന്നെ ഹോമിക്കാൻ തുടങ്ങുന്ന അവസ്ഥ സ്ഥിരബുദ്ധിയുള്ളവർക്ക് നല്ലതല്ല. ഒരുകാര്യം കേൾക്കുകയോ അറിയുകയോ ചെയ്താൽ ഒരു നിമിഷം ആ കാര്യം സ്വന്തം മനസിലിട്ട് ഒന്ന് ചാലിച്ച് സ്വയം തീരുമാനമെടുക്കാനുള്ള ശക്തിയുണ്ടാവണം. എടുത്തുചാട്ടം ഒന്നിനും ഒരു പോംവഴിയല്ല. ജീവിതം ഒന്നേയുള്ളൂ. അത് എറിഞ്ഞുടച്ച് തകർക്കരുത്.

ജോബ് സ്രായിൽ, അമലനഗർ, തൃശൂർ