Letters
കുട്ടികളെ നീന്തൽ പഠിപ്പിക്കണം
Wednesday, July 18, 2018 11:17 PM IST
തായ്‌ലൻഡിലെ ഗുഹയിലകപ്പെട്ട ഫുട്ബോൾ പരിശീലനാർഥികളായ 12 കുട്ടികളും കോച്ചും നീന്തലറിയാതെ തങ്ങളുടെ ജീവനുതന്നെ ഭീഷണി നേരിട്ട സംഭവമുണ്ടായി. വിദ്യാർഥികളെ നീന്തൽ പഠിപ്പിക്കേണ്ടതിന്‍റെ അനിവാര്യതയിലേക്കാണ് ഇത്തരം സംഭവങ്ങൾ വിരൽചൂണ്ടുന്നത്. അപകടമുണ്ടായിട്ടു വേണോ നീന്തൽ പഠിക്കാനെന്ന് ഓരോരുത്തരും ചിന്തിക്കണം
കേരളത്തിൽ നിരവധി കുട്ടികളാണ് ഓരോ വർഷവും നീന്തലറിയാതെ മരിക്കുന്നതെന്ന ചിന്ത സ്കൂൾതലത്തിൽ നീന്തൽ പഠിപ്പിക്കാൻ പ്രേരകമാകേണ്ടതാണ്.

പി.ആർ.ജോസ് ചൊവ്വൂർ