Letters
ഒരു വിശ്വാസിക്കു പറയാനുള്ളത്
Wednesday, July 18, 2018 11:17 PM IST
ഏക ദൈവത്തിലും കത്തോലിക്കാസഭയിലും അടിയുറച്ചു വിശ്വസിക്കുന്ന ഒരു വിശ്വാസിക്ക് ആനുകാലിക സംഭവങ്ങളെക്കുറിച്ചു ചില ചിന്തകൾ പറയാനുണ്ട്.

കത്തോലിക്കാസഭയും സഭയുടെ സംവിധാനങ്ങളും ആകെ തകർന്നുകൊണ്ടിരിക്കുന്നു എന്ന മട്ടിലുള്ള ചർച്ചകളും വിമർശനങ്ങളും ചിലർ നിരന്തരമായി നടത്തിക്കൊണ്ടിരിക്കുകയാണല്ലോ. എന്നാൽ, ഇത്തരം വ്യാജപ്രചാരണങ്ങളോ അർധസത്യങ്ങളോ കത്തോലിക്കാസഭയ്ക്ക് ഒരു ഭീഷണിയും ഉയർത്തുന്നില്ല എന്നതാണു സത്യം. കാരണം സഭയുടെ അടിസ്ഥാനം യേശുക്രിസ്തുവാണ്. വിശ്വാസമാകുന്ന ഉറച്ച പാറമേലാണു സഭ നിലകൊള്ളുന്നത്.

ഏകസത്യദൈവവിശ്വാസത്തിൽ ധീരമായി ജീവിച്ചവരും ധീരരായി മരിച്ചവരുമായ അനേകംകോടി വിശുദ്ധാത്മാക്കളാൽ പടുത്തുയർത്തപ്പെട്ടതാണു കത്തോലിക്കാസഭ. സഭ ഇന്നു നിലനിൽക്കുന്നത് വിശ്വാസത്തിൽ അടിയുറച്ചവരായ അനേകംകോടി മനുഷ്യരുടെ ഹൃദയത്തിലാണ്. ഈ വിശ്വാസത്തെ ഇല്ലായ്മ ചെയ്യാൻ ലോകത്ത് ഒരു ശക്തിക്കും സാധ്യമല്ല. പരിശുദ്ധ കുർബാനയിലൂടെയും ജപമാലയിലൂടെയും വിശ്വാസികൾ ആർജിച്ചെടുക്കുന്ന ആത്മീയശക്തി തകർത്തുകളയാമെന്ന് ആരും മോഹിക്കേണ്ട.

ഏതാനും വ്യക്തികൾക്കു തെറ്റു സംഭവിച്ചാൽ സഭ ഇല്ലാതാകില്ല. ആ തെറ്റുകൾക്കു പ്രായശ്ചിത്തം ചെയ്യാനും സഭയെ ശക്തിപ്പെടുത്താനും അനേകം വിശ്വാസികൾ ഇവിടെ ഉണ്ടെന്ന കാര്യം ആരും വിസ്മരിക്കരുത്. സഭയെ നയിക്കാൻ ഏൽപ്പിക്കപ്പെട്ടവരും വൈദികരും സന്യസ്തരും സമർപ്പിതരും പതറിപ്പോകേണ്ട ഒരു സാഹചര്യവും നിലവിലില്ല. അവരുടെ പിന്നിൽ ഞങ്ങൾ വിശ്വാസികളുണ്ട്. സ്വന്തം ജീവിതവും ജീവനും സഭയ്ക്കുവേണ്ടി സമർപ്പിച്ചിരിക്കുന്നവർക്കു പിന്തുണയും കരുത്തും നൽകാൻ സഭാമക്കൾ കൂടെയുണ്ട്. സർവോപരി സർവശക്തനായ ദൈവത്തിന്‍റെ പരിപാലനയുമുണ്ട്.

കത്തോലിക്കാസഭയ്ക്കെതിരേയും സഭാമേലധ്യക്ഷന്മാർക്കെതിരേയും പരാതിയുമായി നടക്കുന്ന വിശ്വാസികളുടെ വിചിന്തനത്തിനായി ഒരു കാര്യംകൂടി പറഞ്ഞുകൊള്ളട്ടെ. സഭയിലെ അടിസ്ഥാന പ്രാർഥനകളിലൊന്നായ മനസ്താപപ്രകരണത്തിൽ ഒരു വാക്യമുണ്ട്, "ഏതെങ്കിലുമൊരു പാപം ചെയ്യുക എന്നതിനേക്കാൾ മരിക്കാനും ഞാൻ സന്നദ്ധനായിരിക്കുന്നു'എന്ന്. എന്നെ ആദ്യകുർബാനസ്വീകരണത്തിന് ഒരുക്കിയ സിസ്റ്റർ ഞങ്ങൾ കുട്ടികളോട് ഈ പ്രാർഥനയുടെ ഈ ഭാഗം വിശദീകരിച്ചുതന്നതു പാപത്തിന്‍റെ പ്രേരണയ്ക്കു വഴങ്ങാതെ രക്തസാക്ഷിയായിത്തീർന്ന വിശുദ്ധ മരിയഗൊരേത്തിയുടെ ജീവിതകഥ പറഞ്ഞുകൊണ്ടാണ്.

പല പ്രലോഭനത്തിലൂടെ മനുഷ്യന്‍റെ മനസിനെ കീഴ്പ്പെടുത്താൻ സാത്താൻ ശ്രമിക്കും. ആരെങ്കിലും ആരെയെങ്കിലും തെറ്റുചെയ്യാൻ പ്രേരിപ്പിച്ചാൽ ആ തെറ്റിനു വഴങ്ങാതിരിക്കുകയും തെറ്റിന് പ്രേരിപ്പിച്ചയാളെ തെറ്റിൽനിന്നു പിന്തിരിപ്പിക്കുകയും ചെയ്താൽ രണ്ടുപേരും രക്ഷപ്പെടുന്നു.

വിൻസന്‍റ് കുഴിഞ്ഞാലിൽ, ചെന്പന്തൊട്ടി