Letters
വനിതാ കമ്മീഷൻ അധ്യക്ഷയുടെ ശിപാർശ അസംബന്ധം
Saturday, July 28, 2018 11:21 PM IST
കുന്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമയുടെ ശിപാർശ ശുദ്ധ അസംബന്ധവും എല്ലാതരത്തിലുള്ള സാമാന്യ മര്യാദകളേയും ലംഘിക്കുന്നതതുമാണ്. ക്രൈസ്തവസഭകളിലെ പാവനമായ ആചരണങ്ങൾ എന്താണെന്നു മനസിലാക്കുന്നതിലുള്ള അജ്ഞതയും അധികാര ഗർവും അഹന്തയുമാണ് ഈ നിർദേശത്തിനു പിന്നിലുള്ളത്.

ക്രൈസ്തവ വിശ്വാസത്തെ നിന്ദിക്കുകയും അവഹേളിക്കുകയുമാണ് അവർ ചെയ്തിരിക്കുന്നത്. ക്രൈസ്തവ വിശ്വാസത്തെ ഭാരതമണ്ണിൽനിന്നു നിഷ്കാസനം ചെയ്യാനുള്ള ആരുടെയൊക്കെയോ ഒരു ഹിഡൻ അജൻഡയുടെ ഭാഗമായി അവർ പ്രവർത്തിക്കുന്നുണ്ടോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ ആ സ്ഥാനത്തിന്‍റെ മഹത്വവും അന്തസും നഷ്‌ടപ്പെടുത്തരുത്. ആർഷ ഭാരത സംസ്കാരം നൽകുന്ന സഹിഷ്‌ണുതയും ഇന്ത്യൻ ഭരണഘടന വാഗ്ദാനം ചെയ്യുന്ന മതസ്വാതന്ത്ര്യവും അവർ പഠിക്കണം.

തലവേദന വന്നാൽ തല വെട്ടിക്കളയണമെന്നു പറയുന്ന വിഡ്ഢികളുടെ നിരയിൽ തനിക്ക് ഒന്നാം സ്ഥാനമുണ്ടെന്ന് രേഖ ശർമ സ്വയം പ്രഖ്യാപിച്ചിരിക്കുന്നതു കാണുന്പോൾ അവരോട് സഹതാപം തോന്നുന്നു.

ഫാ. ജോസഫ് കൊച്ചുപറന്പിൽ, ഗുഡ് ഷെപ്പേർഡ് മേജർ സെമിനാരി കുന്നോത്ത്