Letters
ദുരിതക്കയത്തിൽ കുട്ടനാട്
Saturday, August 4, 2018 10:47 PM IST
പ്രകൃതിയും കാലാവസ്ഥയും കനിഞ്ഞനുഗ്രഹിച്ചിരുന്ന നമ്മൾ ഇന്നു പല കഷ്‌ടങ്ങളുടെയും ദുരിതങ്ങളുടെയും നടുവിലാണ്. വെയിലും മഴയും വലിയ ഏറ്റക്കുറച്ചിലുകളില്ലാതെ എല്ലാവർഷവും ലഭിച്ചിരുന്ന കേരളത്തിൽ ഇപ്പോൾ മുൻവർഷങ്ങളെക്കാൾ ശക്തമായ മഴ കിട്ടുന്നു. ഇതിന്‍റെ ദുരിതങ്ങൾ ജനങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു. കുട്ടനാട്ടിലാണ് അതിവർഷത്തിന്‍റെ കഷ്‌ടനഷ്‌ടങ്ങൾ ഏറെയും. കാർഷികകേരളത്തിന്‍റെ മുഖമായ കുട്ടനാടിനെ രക്ഷിക്കാൻ എല്ലാവരും ഒന്നിക്കേണ്ട സമയമാണിപ്പോൾ.

വെള്ളപ്പൊക്കത്താൽ വലയുന്ന കുട്ടനാടിന്‍റെ ഭാവിയെക്കുറിച്ച് ഭരണാധികാരികളും ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും എൻജിനിയർമാരും കർഷകരും ഒത്തൊരുമയോടെ ചിന്തിക്കേണ്ട ഒരു ഘട്ടമാണിപ്പോൾ. ദീർഘവീക്ഷണത്തോടെയുള്ള നടപടികൾ ഉണ്ടായില്ലെങ്കിൽ കുട്ടനാട്ടിലെ ജനവാസവും കൃഷിയും അസാധ്യമാകും.

വിൻസന്‍റ് കുഴിഞ്ഞാലിൽ, ചെന്പന്തൊട്ടി