Letters
വർധിച്ചുവരുന്ന മദ്യപാന വിപത്ത് തടയണം
Sunday, August 5, 2018 11:09 PM IST
കേരളത്തിൽ വർധിച്ചുവരുന്ന മദ്യപാനം പ്രകൃതിദുരന്തത്തെക്കാളും പകർച്ചവ്യാധികളെക്കാളും ഭയാനകമാണ്. പകർച്ചവ്യാധിയോ പ്രകൃതിദുരന്തമോ ഉണ്ടായാൽ അത് വ്യക്തികളെയോ ഒരു പ്രദേശത്തെയോ മാത്രം ബാധിക്കുന്നതും താത്കാലികവുമാണ്. എന്നാൽ, മദ്യംമൂലം ഉണ്ടാകുന്ന നാശം വ്യക്തികളെയും കുടുംബങ്ങളെയും മാത്രമല്ല നാടിനെയും തലമുറകളെപ്പോലും ബാധിക്കുന്നതാണ്. ഇക്കാര്യങ്ങൾ ഭരണകർത്താക്കൾക്ക് അറിയില്ലെന്നു കരുതാനാകില്ല. എന്നിട്ടും മദ്യലഭ്യത വർധിപ്പിച്ച് ജനങ്ങളെ മുഴുവൻ മദ്യപന്മാരാക്കാനുള്ള നടപടിയാണ് സർക്കാർ സ്വീകരിച്ചുവരുന്നത്.

ഉദാഹരണമായി കഴിഞ്ഞ മാർച്ച് 21ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ നടത്തിയ പ്രസ്താവനയിൽ ലഹരിമുക്തമാണ് സർക്കാരിന്‍റെ ലക്ഷ്യമെന്നു പറഞ്ഞു. മാർച്ച് 16നു പുറപ്പെടുവിച്ച ഉത്തരവിലൂടെ പുതിയ മദ്യശാലകൾക്കൊന്നും അനുമതി നൽ‌കിയിട്ടില്ലെന്നും സുപ്രീംകോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ കേരളത്തിൽ പുതിയ ബാറുകൾ അനുവദിക്കാൻപോകുന്നെന്നും എൽഡിഎഫ് സർക്കാർ സംസ്ഥാനത്ത് മദ്യം ഒഴുക്കുകയാണെന്നുമുള്ള തരത്തിലുള്ള പ്രചാരണം തെറ്റാണെന്നും മന്ത്രി പറഞ്ഞു. പക്ഷേ മന്ത്രിയുടെ പ്രസ്താവനയ്ക്കു ശേഷം വ്യാജ കള്ളുനിർമാണത്തിനുള്ള നിയമം പാസാക്കി.

പെരുന്പാവൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ വിദേശമദ്യ നിർമാണശാലകളിൽനിന്നു വൻതോതിൽ ഉത്പാദിപ്പിക്കാൻപോകുന്ന മദ്യംകൂടിയാകുന്പോൾ നാടിന്‍റെ സ്ഥിതി പ്രകൃതിദുരന്തത്തെക്കാളും മാരക പകർച്ചവ്യാധികളെക്കാളും ഭയാനകമാകാനാണു സാധ്യത.

കെ.ജെ.കുര്യൻ, കൊല്ലംപറന്പിൽ, കാഞ്ഞിരത്താനം