Letters
സർക്കാർ ജീവനക്കാർക്കുള്ള സംരക്ഷണം
Monday, August 6, 2018 9:24 PM IST
സർക്കാർ ജീവനക്കാർക്കു പ്രത്യേക സംരക്ഷണം ഈ സർക്കാർ നൽകാൻ തീരുമാനിച്ചതായി കേട്ടു. ഇതറിഞ്ഞപ്പോൾ മറ്റുള്ളവർ ഇവിടുത്തെ പൗരന്മാരാണോയെന്നു സംശയം തോന്നി. ഇനി ജീവനക്കാരെ ഒന്നു തുറിച്ചുനോക്കിയാൽ പോലും ശിക്ഷാർഹമാണെന്നു വരാം.

ഇപ്പോൾ തന്നെ ഭാരിച്ച ശന്പളവും മെച്ചപ്പെട്ട പെൻഷനും കൂടാതെ ജീവിത നിലവാര സൂചികയനുസരിച്ചു ക്ഷാമബത്തയും അവർക്കു കിട്ടുന്നുണ്ട്. മറ്റുള്ളവർക്ക് ഈ ആനുകൂല്യമില്ല. ഖജനാവിന്‍റെ സിംഹഭാഗവും കൈപ്പറ്റുന്ന സർക്കാർ ജീവനക്കാർ ഒരു സംരക്ഷിത വിഭാഗമായി മാറിയിരിക്കുന്നതായി കാണുന്നു. വോട്ടവകാശമുള്ള സർക്കാരിതര പൗരന്മാരുടെ കാര്യം ആരുണ്ടു ശ്രദ്ധിക്കാൻ?

സി.എസ്. വർഗീസ് കോട്ടുകുളഞ്ഞി