Letters
മത്സ്യകൃഷിക്കാർക്കും നഷ്‌ടപരിഹാരം കൊടുക്കണം
Monday, August 13, 2018 12:03 AM IST
മറ്റെല്ലാ കൃഷിയുംപോലെ പ്രാധാന്യമുള്ളതാണു മത്സ്യകൃഷിയും. ഇപ്പോൾ സംഭവിച്ച വെള്ളപ്പൊക്കം ഒട്ടേറെ മത്സ്യകർഷകരുടെ ഉപജീവനത്തെ ബാധിച്ചിട്ടുണ്ട്. അവരുടെ കൃഷിവിഭവങ്ങൾ വെള്ളപ്പാച്ചിലിൽ പൂർണമായി നഷ്‌ടപ്പെട്ടതായി മാധ്യമ റിപ്പോർട്ടുകളിൽനിന്നു മനസിലാകുന്നു. വായ്പയെടുത്തും സ്വർണാഭരണങ്ങൾ പണയംവച്ചും ബ്ലേഡുകാരിൽനിന്നു പലിശയ്ക്കെടുത്തും ചെയ്ത കൃഷിയിൽ നല്ലൊരു വരുമാനം പ്രതീക്ഷിച്ചിരുന്നു. പ്രകൃതിദുരന്തത്തിൽപ്പെട്ട ് മറ്റു കർഷകർക്കു നൽകുന്ന അളവിൽ മാന്യമായ നഷ്‌ടപരിഹാരം ഇവർക്കും നൽകണം.

ഏബ്രഹാം അഞ്ചാനി, വാഴൂർ ഈസ്റ്റ്