Letters
പ്ലാസ്റ്റിക് മാലിന്യം ഇല്ലാതാക്കണമെങ്കിൽ
Monday, August 13, 2018 12:04 AM IST
പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം ക്രമാതീതമായി വർധിച്ചുകൊണ്ടിരിക്കുന്നതിനാൽ ഭൂമിയിൽ പ്ലാസ്റ്റിക് മാലിന്യങ്ങളും അതിഭയങ്കരമാംവിധം വർധിച്ചു ജനങ്ങളുടെ ജീവിതത്തിന് അത് ഒരു ഭീഷണിയായി മാറിയിരിക്കുന്നു. ലോകത്തിൽ പ്ലാസ്റ്റിക്കിന്‍റെ നിർമാണം ഏതാണ്ട് 1950ഓടുകൂടിയാണ് വിപുലമായ തോതിൽ ആരംഭിച്ചത്. അതോടെ ജനങ്ങളുടെയിടയിൽ പ്ലാസ്റ്റിക് ഉപയോഗപ്പെടുത്തുന്നതിനുള്ള പദ്ധതികളും ആലോചിച്ച് നടപ്പാക്കിത്തുടങ്ങി. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ഇത്രമാത്രം മാലിന്യമാണെന്നും അതു ഭൂമിയെയും അന്തരീക്ഷത്തെയും ഇത്രയ്ക്കും മലിനമാക്കിക്കൊണ്ട് ജനജീവിതം ദുഷ്കരമാക്കുമെന്നും ആരും അന്ന് ചിന്തിച്ചിരുന്നില്ല.

ഉത്പാദിപ്പിക്കപ്പെടുന്ന പ്ലാസ്റ്റിക്കിന്‍റെ 80 ശതമാനവും ഉപയോഗശൂന്യമായി ഭൂമിക്കടിയിൽ അടിഞ്ഞുകൂടുന്നു. ലോകജനസംഖ്യയിൽ 18 ശതമാനം ഇന്ത്യയിൽ വസിക്കുന്നുവെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ലോകത്തിന്‍റെ വിസ്തീർണത്തിൽ 2.4 ശതമാനമാണ് ഇന്ത്യയുടേത്. ഇത് ജനസംഖ്യയും സ്ഥലത്തിന്‍റെ വിസ്തീർണവും കണക്കിലെടുക്കുന്പോൾ ഇന്ത്യയിൽ കുമിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യം അതിഭയാനകമാണ്. പ്ലാസ്റ്റിക് ഭൂമിയെ മലിനമാക്കുന്നതുപോലെതന്നെ പ്ലാസ്റ്റിക് മാലിന്യം ഒഴുകിയെത്തി നമ്മുടെ ജലാശയങ്ങളെയും നദീജലത്തെയും മലിനമാക്കി ജനങ്ങളെ കഷ്‌ടത്തിലാക്കിക്കൊണ്ടിരിക്കുന്നു. പ്ലാസ്റ്റിക് മാലിന്യം നിറഞ്ഞ നദീജലം കടലിലേക്കും കായലുകളിലേക്കും ഒഴുകിയെത്തി ആ ജലാശയങ്ങളെയും മലിനമാക്കിക്കൊണ്ടിരിക്കുന്നു.

ജനങ്ങളെ മാത്രം നിയന്ത്രിച്ചാൽ പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം കുറയുകയോ പ്ലാസ്റ്റിക് മാലിന്യം ഇല്ലാതാകുകയോ ഇല്ലെന്നുള്ളത് ഒരു വസ്തുതയാണ്. അപ്പോൾ പ്ലാസ്റ്റിക് മാലിന്യം ഇല്ലാതാക്കാൻ രാഷ്‌ട്ര ഭരണകർത്താക്കൾ പ്ലാസ്റ്റിക് ഉത്പാദനം ലോകത്തിലൊരിടത്തും ഉണ്ടാകാതിരിക്കാൻ തീരുമാനമെടുക്കണം. പ്ലാസ്റ്റിക് ഉത്പാദിപ്പിക്കുന്ന കന്പനികളെയും സ്ഥാപനങ്ങളെയും നിരോധിക്കുക എന്നതാണ് ഒന്നാമതായി ചെയ്യേണ്ട കാര്യം. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ വേണ്ടിവന്നാൽ മേൽപറഞ്ഞ കന്പനികൾക്കും സ്ഥാപനങ്ങൾക്കും ഗവൺമെന്‍റുകൾ നഷ്‌ടപരിഹാരം കൊടുത്തുകൊണ്ടാണെങ്കിലും പ്ലാസ്റ്റിക് ഉത്പാദനം നിരോധിച്ചേ പറ്റൂ. രണ്ടാമതായി പ്ലാസ്റ്റിക്കുകളിൽ കെട്ടിയും നിറച്ചും സാധനങ്ങൾ ക്രയവിക്രയം നടത്തുന്ന സ്ഥാപനങ്ങളെയും കടകളെയും കർശനമായി വിലക്കുന്ന ഉത്തരവ് ഇറക്കണം. ഇതു ലംഘിക്കുന്ന സ്ഥാപനങ്ങളുടെയും കടകളുടെയും ലൈസൻസ് റദ്ദാക്കി കർശന നിലപാട് സ്വീകരിക്കണം. മൂന്നാമതായി വേണം പ്ലാസ്റ്റിക് ഉപയോഗങ്ങളിൽനിന്നു ജനങ്ങളെ പിന്തിരിപ്പിക്കാൻ നടപടിയെടുക്കേണ്ടത്.

കുര്യാക്കോസ് മുണ്ടയ്ക്കൽ മുതലക്കോടം