Letters
പ്ലാസ്റ്റിക് മാലിന്യത്തെ എങ്ങനെ ഉപയോഗപ്പെടുത്താം?
Monday, August 13, 2018 12:05 AM IST
പ്ലാസ്റ്റിക് ബാഗുകൾ, കുപ്പികൾ മുതലായവ പാഴ്‌വസ്തുക്കളായി പൊതുസ്ഥലങ്ങളിലും മറ്റും വലിച്ചെറിയുന്നതു വലിയ പാരിസ്ഥിതിക പ്രശ്നമായി മാറിയിരിക്കുകയാണ്. ഇത്തരം പാഴ്‌വസ്തുക്കൾ ശേഖരിക്കാനും റീസൈക്കിൾ ചെയ്യാനുമുള്ള യാതൊരു സംവിധാനവും നമ്മുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഏർപ്പെടുത്തിയിട്ടുമില്ല. പഴയ പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ച് പ്ലാസ്റ്റിക് കയറുകൾ ഉണ്ടാക്കാനുള്ള സാങ്കേതികവിദ്യ പാലായിലെ സെന്‍റ് ജോസഫ് എൻജിനിയറിംഗ് കോളജ് ലാബിൽ തയാറാക്കിയെടുത്തിട്ടുണ്ടെങ്കിലും അതു വാണിജ്യാടിസ്ഥാനത്തിൽ നിർമിക്കാനുള്ള ഒരു സ്റ്റാർട്ട്അപ് സംരംഭം ആരും തുടങ്ങിയിട്ടില്ല. അതിനുള്ള സാധ്യതകൾ നിലനിൽക്കുന്നു.

നമ്മുടെ പൊതുനിരത്തുകളിൽ അടുത്തകാലത്തായി സിമന്‍റും പാറപ്പൊടിയും ചേർത്തുണ്ടാക്കുന്ന തറയോടുകൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. മഴക്കാലത്തഉ ടാറിട്ട റോഡുകളിൽ വെള്ളം കെട്ടി നിൽക്കുന്നതുമൂലം റോഡിനുണ്ടാകുന്ന കേടുപാടുകൾ ഇത്തരം തറയോടുകൾ ഉപയോഗിക്കുന്പോൾ ഉണ്ടാകുന്നില്ല. തിരുവനന്തപുരംഅങ്കമാലി എംസി റോഡിൽ ആയൂർ ജംഗ്ഷനിലും മറ്റും ഇവ ഉപയോഗിച്ചതുമൂലം റോഡിന്‍റെ അവസ്ഥ വളരെയേറെ മെച്ചപ്പെട്ടിരിക്കുന്നതായി കാണുന്നു. പത്തുവർഷമെങ്കിലും ഇവ കേടുകൂടാതെ ഉപയോഗിക്കാമെന്ന് എൻജിനിയർമാർ അഭിപ്രായപ്പെടുന്നു.

ഇത്തരം തറയോടുകൾ ഉണ്ടാക്കാൻ പാറപ്പൊടി, സിമന്‍റ് എന്നിവയോടൊപ്പം ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കവറുകൾ, ബാഗുകൾ മുതലായവ കൂടി നിശ്ചിത അനുപാതത്തിൽ ഉരുക്കിച്ചേർത്ത് തറയോടുകൾ ഉണ്ടാക്കി ഉപയോഗിക്കാനാവില്ലേ? ആഫ്രിക്കയിലെ ചില രാജ്യങ്ങളിൽ ഇത്തരം തറയോടുകൾ ചെറുകിട വ്യവസായ യൂണിറ്റുകൾ തയാറാക്കി മാർക്കറ്റിലെത്തിക്കുന്നതായി അറിയുന്നു. നമ്മുടെ രാജ്യത്തും ഇതു പരീക്ഷിച്ചുകൂടേ? പ്രത്യേക സാങ്കേതികവിദ്യയൊന്നും വികസിപ്പിച്ചെടുക്കാതെ ഇതു സാധിക്കുന്ന കാര്യമാണ്. പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടുന്നതും പരിസ്ഥിതിക്കു ഭീഷണിയാകുന്നതും തടയാം. തറയോടുകളുടെ ബലം വർധിക്കുകയല്ലാതെ കുറയുകയില്ല. ഇക്കാര്യം അധികൃതർ ശ്രദ്ധിക്കുമോ?

ഡോ. സിബി മാത്യൂസ്, തിരുവനന്തപുരം