Letters
കോളജുകളിലെ റാഗിംഗ് അവസാനിപ്പിക്കണം
Sunday, February 5, 2017 10:18 AM IST
സുപ്രീംകോടതിവരെ നിരോധിച്ചിട്ടും ഇന്ത്യയൊട്ടാകെ കോളജുകളിൽ റാഗിംഗ് നടക്കുന്നതിന്‍റെ റിപ്പോർട്ടുകൾ പുറത്തുവരുന്നു. റിപ്പോർട്ടുചെയ്യാത്തവ ഇതിൽ കൂടുതലാണ്. നിരവധി കുട്ടികളുടെ ഭാവി ജീവിതം നഷ്ടപ്പെടുന്നു. കോളജ് അധികൃതരും സർക്കാരും രക്ഷിതാക്കളും കണ്ണുതുറക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

പരാതി ലഭിച്ചാലുടൻ പ്രാഥമിക അന്വേഷണം നടത്തി ഉടൻ പോലീസിനു കൈമാറണം. മുഖംനോക്കാതെ നടപടികൾ സ്വീകരിച്ചു മറ്റുള്ളവർക്കു മാതൃകയാക്കണം.
റാഗിംഗ് ഇല്ലാതാക്കാൻ വിദ്യാർഥികൾ മാതൃകയാവണം. നിയമങ്ങൾ എത്രയുണ്ടായാലും വിദ്യാർഥികൾ ശ്രമിച്ചാൽ മാത്രമേ ഇതിനു പരിഹാരമാകൂ.

ഒ.പി. നന്പീശൻ ഓരനാടത്ത്, മഞ്ചേരി