Letters
വാഹനപുക മലിനീകരണവും പുക സർട്ടിഫിക്കറ
Tuesday, February 7, 2017 1:15 PM IST
കേരളത്തിൽ കുറേ വർഷങ്ങളായി ഉപയോഗിക്കുന്ന വാഹനം ഒരു വർഷത്തിനുശേഷം നിരത്തിലോടുന്പോൾ വാഹനങ്ങളുടെ ആവശ്യമായ രേഖകളോടൊപ്പം ബന്ധപ്പെട്ട ഏജൻസിയിൽനിന്നുള്ള ഒരു പൊല്യുഷൻ സർട്ടിഫിക്കറ്റുകൾ കൂടി കരുതേണ്ടതായിട്ടുണ്ട്. എന്നാൽ, ഈ സർട്ടിഫിക്കറ്റിന്‍റെ പ്രായോഗികത മനസിലാകുന്നില്ല. നമ്മുടെ റോഡിലോടുന്ന വാഹനങ്ങളിൽ 90 ശതമാനവും അഞ്ചുവർഷം പഴക്കമെത്താത്തവയാണ്. അത്തരം വാഹനങ്ങൾക്ക് ഈ സർട്ടിഫിക്കറ്റ് കുറഞ്ഞത് 20 വർഷത്തിനുശേഷമേ ആവശ്യമാകേണ്ടതുള്ളൂ.

അപൂർവം ചില വണ്ടികൾ കരിയുന്ന പുകയുമായി റോഡിൽ കാണാറുണ്ട്. ഇവർ സമൂഹത്തേയും അന്തരീക്ഷത്തേയും ഉപദ്രവിക്കുന്നതു തടയാൻ നിയമത്തിൽ വകുപ്പുകളില്ലതാനും. ഇത്തരം പുക തള്ളുന്നവരെ ഡ്യൂട്ടിയിലുള്ള അധികാരികൾ കണ്ടെത്തി തക്കതായ ഫൈൻ ഈടാക്കുക.

ഇന്നിറങ്ങുന്ന പുതിയ വാഹനങ്ങൾ എല്ലാംതന്നെ പുകമലിനീകരണം ഒഴിവാക്കി ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതാണ്. ഇതിന്‍റെ സർട്ടിഫിക്കറ്റോടു കൂടിയാണിവ ഉപഭോക്താവിനെ നിർമാതാക്കൾ ഏൽപ്പിക്കുന്നത്. അതോ അവർ വാഹനത്തിൽ പതിക്കുന്ന സ്റ്റിക്കർ മാത്രമേയുള്ളോ? മലിനീകരണമുണ്ടാകുന്നുവെങ്കിൽ നിർമാതാക്കളിൽനിന്നും സർക്കാർ തലത്തിൽ നഷ്ടപരിഹാരം ഈടാക്കേണ്ടതാണ്.

അഗസ്റ്റിൻ ജോർജ്, പുത്തൻപുരയിൽ, രാമപുരം.