Letters
സീബ്രാ ലൈനുകളും കാൽനടക്കാരും
Wednesday, February 8, 2017 1:04 PM IST
സീബ്രാ ലൈനുകൾ കാൽനടക്കാർക്ക് ഭയം കൂടാതെ റോഡുകൾ മുറിച്ചുകടക്കുന്നതിനുവേണ്ടി നിർമിക്കപ്പെട്ടവയാണ്. തിരക്കേറിയ റൂട്ടുകളിൽ സീബ്രാലൈനുകളിലൂടെ മാത്രം റോഡ് മുറിച്ചുകടക്കുന്നതിന് ട്രാഫിക് പോലീസ് ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ബോധവത്കരിക്കുകയും ചെയ്യാറുണ്ട്. സീബ്രാ ലൈനുകൾ ഉള്ള സ്ഥലത്ത് അതിലൂടെയല്ലാതെ കാൽനടക്കാർ റോഡ് മുറിച്ചുകടക്കുന്നത് കുറ്റകരവുമാണ്.

കേരളത്തിൽ ഇപ്പോൾ നല്ല റോഡുകൾ വർധിച്ചിട്ടുണ്ട്. ആവശ്യമുള്ളയിടങ്ങളിലെല്ലാം സീബ്രാലൈനുകളും കൊടുത്തിട്ടുണ്ട്. എന്നാൽ, ഇപ്പോൾ സീബ്രാലൈനുകളിലൂടെ റോഡ് മുറിച്ചു കടക്കുന്ന യാത്രക്കാരെ വാഹനങ്ങൾ ഇടിച്ചിടുന്ന സംഭവങ്ങൾ ഉണ്ടാകുന്നു. പലപ്പോഴും വൃദ്ധരും കുട്ടികളും സീബ്രാലൈനുകളിലൂടെ റോഡ് മുറിച്ചുകടക്കുന്പോൾ വാഹനങ്ങൾ ഹോൺമുഴക്കി അവരെ ഭയപ്പെടുത്താറുണ്ട്. സീബ്രാലൈനുകളിൽ യാത്രക്കാർ കാലെടുത്തുവച്ചാലുടൻ വാഹനങ്ങൾ നിർത്തിക്കൊടുക്കണമെന്നാണ് നിയമമെങ്കിലും റോഡ് മുറിച്ചുകടക്കുന്നവരുടെ ഇടയിലൂടെ ബൈക്കുകളും ഓട്ടോറിക്ഷകളും യഥേഷ്ടം ഓടിക്കുന്നതു കാണാം.

സീബ്രാലൈനിൽ ഒരു വാഹനത്തെ കടന്നുചെല്ലുന്നത് ഓടിവരുന്ന മറ്റൊരു വാഹനത്തിന്‍റെ മുന്പിലേക്കാണ്. മുന്പോട്ടും പിറകോട്ടും ചാടിച്ചാടിയാണ് പലരും റോഡ് മുറിച്ചുകടക്കുന്നത്. ഒരേസമയം രണ്ടു റോഡുകൾ മുറിച്ചുകടക്കേണ്ടതായി വരുന്പോൾ റോഡുകളുടെ മധ്യേ ജനങ്ങൾ കുടുങ്ങിപ്പോകാറുണ്ട്.

സീബ്രാലൈനുകൾ ഇപ്പോൾ അപകടം പതിയിരിക്കുന്ന സ്ഥലങ്ങളായി മാറിയിരിക്കുന്നു. ഓവർബ്രിഡ്ജുകളും അണ്ടർഗ്രൗണ്ട് പാതകളും ഉണ്ടാവേണ്ടിയിരിക്കുന്നു. വാഹനം ഓടിക്കുന്നവർക്ക് കർശനമായ ബോധവത്കരണം നൽകുന്നതോടൊപ്പം ശിക്ഷാനടപടികൾ സ്വീകരിക്കുകയും വേണം. സീബ്രാലൈനുകളിലൂടെ വണ്ടികൾക്ക് കടന്നുപോകാൻ അവസരം നൽകാതെ ഇടതടവില്ലാതെ ഒഴുകിക്കൊണ്ടിരിക്കുന്ന കാൽനടക്കാരേയും ബോധവത്കരിക്കേണ്ടതാണ്.

വർഗീസ് മുതുപ്ലാക്കൻ, പൊൻകുന്നം.