Letters
ഹോളി ഏഞ്ചൽസ് വിദ്യാർഥികൾക്ക് അഭിനന്ദനങ്ങൾ
Thursday, February 9, 2017 1:19 PM IST
എത്ര പുകഴ്ത്തിയാലും അധികമാകാത്ത ധീരോദാത്തത തിരുവനന്തപുരം ഹോളി ഏഞ്ചൽസ് സ്കൂളിലെ വിദ്യാർഥികൾ കാട്ടി. മാറ്റിസ്ഥാപിക്കാനൊരുങ്ങിയ ഒരു മദ്യശാല അവർ സധൈര്യം പൂട്ടിച്ചു. അവരുടെ ചെറുത്തുനില്പു സമരത്തിൽ വീട്ടമ്മമാരും ആവേശത്തോടെ പങ്കുചേർന്നു. ഈ വിദ്യാർഥികൾക്കല്ലേ സർക്കാർ പുരസ്കാരങ്ങൾ നൽകേണ്ടത്‍?
ബാറുകൾ നിരോധിച്ചപ്പോൾ ബിവറേജസ് ഷോപ്പിൽ ഒരു പൂരത്തിന്‍റെ തിരക്കാ എന്നും. അതും എന്നന്നേക്കുമായി നിരോധിക്കാൻ സർക്കാർ നട്ടെല്ലു കാട്ടുമോ? അതു സർക്കാർ ഖജനാവിന്‍റെ ചക്കരക്കുടം ആണല്ലോ. മദ്യ ബ്രാൻഡും കുപ്പിയും പുറപൂച്ചിൽ കേമമാകാം. ചാരായം നിറം ചേർത്തു കുപ്പിയിലാക്കി മനോഹര സീലടിച്ച് പല പേരിൽ വിൽക്കുന്നതാണതെന്ന് എത്ര പേർക്കറിയാം?

ജോസഫ് ആലപ്പാട്ട്, കാരാഞ്ചിറ