Letters
സെമസ്റ്റർ സന്പ്രദായം: പുനർവിചിന്തനം ആവശ്യം
Wednesday, February 15, 2017 1:25 PM IST
ദേശീയ വിദ്യാഭ്യാസ നയപ്രകാരമാണ് കേരളത്തിലെ സർവകലാശാലകൾ ബിരുദപഠനത്തിന് സെമസ്റ്റർ സംവിധാനം ഏർപ്പെടുത്തിയത്. വിദേശത്തു മികവ് പുലർത്തിയ ഈ സന്പ്രദായം നല്ല ഉദ്ദേശ്യത്തോടെ കേരളവും സ്വീകരിച്ചു. പക്ഷേ കേരളത്തിന്‍റെ പശ്ചാത്തലത്തിൽ സെമസ്റ്റർ സന്പ്രദായം നടപ്പാക്കുന്നതിൽ പ്രായോഗിക വീഴ്ചകൾ സംഭവിച്ചിരിക്കുന്നു.

നിശ്ചിത ക്ലാസുകളുടെ എണ്ണം പൂർത്തിയാക്കാൻ സാധിക്കാത്തതും പരീക്ഷാഫലങ്ങൾ വൈകുന്നതും പാഠ്യേതര പ്രവർത്തനങ്ങളുടെ കുറവും വിദ്യാർഥികളെ ബാധിക്കുന്നു. ഭാഷാപഠനങ്ങളിൽ പുസ്തകം മുഴുവൻ പഠിക്കാൻ സാധിക്കാതെ നിശ്ചിത ഭാഗങ്ങളിൽ ഒതുക്കികൂട്ടുന്നു.

ഈ സാഹചര്യത്തിൽ അധ്യാപകരും വിദ്യാർഥികളും വിദ്യാഭ്യാസവിചക്ഷരും ഈ സന്പ്രദായത്തെ കൃത്യമായി വിചിന്തനം ചെയ്യേണ്ടതാണ്. സെമസ്റ്റർ സന്പ്രദായം ഫലപ്രദമായി നടപ്പാക്കാൻ ചർച്ചകളും വിചിന്തനങ്ങളും അത്യാവശ്യമാണ്. പ്രായോഗികമായ എല്ലാ അർഥതലങ്ങളിലും നിന്നുകൊണ്ട് സെമസ്റ്റർ സംവിധാനം പുനഃപരിശോധനയ്ക്ക് വിധേയമാക്കണം.

എമിൽഡ ജോർജ് സെന്‍റ് ജോർജ് കോളജ്, അരുവിത്തുറ