Letters
കേരള ഭരണാധികാരികൾ ഇൗ മാതൃക ശ്രദ്ധിക്കുമോ?
Wednesday, February 15, 2017 1:25 PM IST
ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ ദുബായിലെ ബുർജ് ഖലീഫ ഇന്ത്യൻ ദേശീയപതാകയുടെ നിറത്തിൽ വർണാഭമായതു കണ്ട് സന്തോഷം തോന്നി. അതിനു കുറച്ചുനാൾ മുമ്പ് ആ കെട്ടിടത്തിനു മുകളിൽ ഞാനുണ്ടായിരുന്നു. ഏതാണ്ട് കേരളത്തിന്‍റെ മാത്രം വലിപ്പമുള്ള ദുബായ് എന്ന രാജ്യം അവിടത്തെ ഭരണാധികാരിയുടെ മികവിൽ ലോകത്തെത്തന്നെ അദ്ഭുതപ്പെടുത്തുന്നു. എണ്ണയ്ക്കു പുറമേ ടൂറിസത്തിൽനിന്നുള്ള വരുമാനവും ദുബായ്ക്കുണ്ട്.

കേരളത്തിൽനിന്ന് എത്രയോപേർ അവിടെ ജോലിചെയ്യുന്നു. ലോകത്തിലെ ഒട്ടെല്ലാ രാജ്യങ്ങളിൽനിന്നുമുള്ള ജനങ്ങൾ ആ രാജ്യത്തെ കണ്ടും കേട്ടും അറിഞ്ഞും സഞ്ചരിക്കുന്നു. വിദേശികളുടെ പറുദീസയാണ് ദുബായ്. അവർക്കു വേണ്ടത് എന്തൊക്കെയോ അതെല്ലാം ഒരുക്കിക്കൊടുക്കാൻ അവിടത്തെ ഭരണാധികാരി ശ്രദ്ധിക്കുന്നു. അതുവഴി ആ രാജ്യം സന്പന്നമാകുന്നു.

ഒറ്റനോട്ടത്തിൽ കെട്ടിടങ്ങളുടെ സമുച്ചയമാണ് ദുബായ്. വല്ലപ്പോഴുമൊരിക്കൽ മഴ കിട്ടുന്ന ദുബായിൽ പക്ഷേ വെള്ളത്തിനു ക്ഷാമമില്ല. പണം കൊടുക്കണമെന്നു മാത്രം. മനോഹരങ്ങളായ പൂന്തോട്ടങ്ങളും പാർക്കുകളുമെല്ലാം ആ മണലാരണ്യത്തെ ഹരിതവത്കരിക്കുന്നു. പക്ഷികളുടെ സങ്കേതമാണു ദുബായ്. ഷേക്കിന്‍റെ കൊട്ടാരത്തിനു സമീപം ധാരാളം മയിലുകൾ റോഡിലൂടെ നിർഭയം സഞ്ചരിക്കുന്നതു കണ്ടു. കെട്ടിടങ്ങളുടെ സമീപത്തെല്ലാം മാലിന്യങ്ങൾ നിക്ഷേപിക്കാനുള്ള ബോക്സുകൾ നിരത്തിയിരിക്കുന്നു. അതുകൊണ്ട് ദുബായിയിൽ മാലിന്യപ്രശ്നമില്ല.

റോഡുകളുടെ ഇരുവശങ്ങളിലും കാൽനടയാത്രക്കാർക്കു സഞ്ചരിക്കാൻ നടപ്പാതകളും അവയോടു ചേർന്ന് മനോഹരമായ പുഷ്പങ്ങൾ നിറഞ്ഞ ചെടികളും കാണാം. അവയുടെയെല്ലാം ചുവട്ടിൽ സദാ വെള്ളമെത്തുന്ന ചെറിയ ഹോസുകളും നിരത്തിയിരിക്കുന്നു. സ്ത്രീകളുൾപ്പെടെ ആർക്കും ആ നടപ്പാതയിലൂടെ രാവും പകലും നിർഭയം സഞ്ചരിക്കാം. തെരുവുനായ്ക്കളെയും സാമൂഹ്യവിരുദ്ധരെയും ഭയപ്പെടേണ്ട.

ദൈവത്തിന്‍റെ സ്വന്തം നാടെന്നു വിളിക്കുന്ന കേരളത്തിൽ റോഡ് മുറിച്ചുകടക്കാൻ കാട്ടുന്ന പരാക്രമം നാം ദിവസവും കാണുന്നതല്ലേ. ദുബായിൽ ഓരോ പോയിന്‍റിലും കാൽനടയാത്രക്കാർക്കു മറുവശം കടക്കാൻ സിഗ്നൽ തെളിയുന്പോൾ വാഹനങ്ങൾ നിർത്തിയിടുന്നു. വീണ്ടും സിഗ്നൽ തെളിയുന്പോൾ വാഹനങ്ങൾ സഞ്ചരിക്കും. അപ്പോൾ ജനങ്ങൾ കാത്തുനിൽക്കും. ഏതാണ്ട് അഞ്ചുമിനിറ്റ് ഇടവിട്ട് ഈ പ്രക്രിയ തുടരും. ആർക്കും പരാതിയില്ല. നഗരത്തിലെന്പാടും കാമറകൾ സജ്ജീകരിച്ചിരിക്കുന്നു. നിയമം തെറ്റിച്ചാൽ കർശന ശിക്ഷ ഉറപ്പാണെന്നറിയാവുന്നതുകൊണ്ട് ആരും അതിനു മുതിരാറില്ല.

കേരളത്തിൽ പെൺകുട്ടികൾ ആക്രമിക്കപ്പെടുന്നത് അവരുടെ വസ്ത്രധാരണത്തിലെ അപാകതകൊണ്ടാണെന്നു പറയുന്നവർ ദുബായിലേക്ക് ചെല്ലുക. ഏതു വസ്ത്രത്തിലുള്ള സ്ത്രീകളും അവിടെ ഏതു പാതിരായ്ക്കും ഒറ്റയ്ക്കു സഞ്ചരിക്കുന്നു. ആരും അവരെ ആക്രമിക്കില്ല. അതിനു മുതിരുന്നവർ പുറംലോകം കാണാൻ വൈകും. ഇവിടെയാണെങ്കിൽ എന്തു തെമ്മാടിത്തവും കാട്ടിയാലും പ്രതി പോലീസ്റ്റേഷനിൽ എത്തും മുമ്പേ ഫോൺകോളെത്തും, അയാളെ വിട്ടയക്കാൻ. ദുബായിലെ പോലീസുകാർ വളരെ മാന്യമായിട്ടു പെരുമാറുന്നതാണ് കണ്ടിട്ടുള്ളത്. കേരളത്തിൽ നേതാക്കന്മാർ ആളാകാൻവേണ്ടി പോലീസിനു നേരേ മെക്കിട്ടുകേറും. പകരം പോലീസുകാർ അവസരം കിട്ടുന്പോൾ പാവം ജനങ്ങളുടെ മുതുകത്ത് തരിപ്പു തീർക്കും.

ദുബായിലായിരുന്നപ്പോൾ കേരളത്തിൽ നടക്കുന്ന സംഭവങ്ങൾ ടെലിവിഷനിലൂടെ കാണുന്പോൾ വിഷമം തോന്നിയിരുന്നു. നോട്ട് റദ്ദാക്കൽ നേട്ടമോ കോട്ടമോ എന്നറിയില്ലെങ്കിലും സഹകരണബാങ്കിലുണ്ടായിരുന്ന എന്‍റെ പണം ഒരാവശ്യത്തിനു ചോദിച്ചിട്ടു കിട്ടിയില്ലെന്ന ദുഃഖം ബാക്കിനിൽക്കുന്നു. കേരളമെന്ന കുടുംബത്തിലെ അംഗങ്ങളായ നാമെന്തിനാണ് പരസ്പരം കലഹിച്ചും കൊല നടത്തിയും കഴിയുന്നത്? നമ്മുടെ അയൽക്കാരൻ കൊലചെയ്യപ്പെടുന്നതിൽ യാതൊരു വിഷമവുമില്ല. പകരം പാടത്തെ പണിക്ക് വരന്പത്ത് കൂലി എന്നൊക്കെ തട്ടിവിട്ട് നേതാക്കൾ അണികളെ കർമോത്സുകരാക്കുന്നു.

ആരെ കൊന്നാലും അതിന്‍റെയെല്ലാം ഫലം അനുഭവിക്കുന്നത് പാവം ജനമാണ്. ഹർത്താലും ബന്ദുമായി ജനത്തെ വലയ്ക്കുന്നു. ഇവിടെ ജനാധിപത്യം ആണല്ലോ. ജനാധിപത്യം എന്നാൽ ജനങ്ങളെ ബന്ദിയാക്കൽ എന്നാണോ അർഥം?

സി.ടി. തോമസ് ചന്ദ്രൻകുന്നേൽ, അരുവിത്തുറ