Letters
ടോം അച്ചന്‍റെ നിലവിളിക്ക് ഉത്തരമില്ലേ‍?
Saturday, March 4, 2017 11:09 AM IST
യെമനിൽ മലയാളി വൈദികൻ ഫാ. ടോം ഉഴുന്നാലിലിനെ ഭീകരർ ബന്ദിയാക്കിയിട്ട് ഒരു വർഷം പിന്നിട്ടപ്പോഴും കേന്ദ്രസർക്കാർ ഉറക്കത്തിൽതന്നെ.

ടോം അച്ചന്‍റെ മോചനത്തിനായി ഭാരതത്തിലുടനീളം വിശ്വാസികൾ പ്രാർഥനയും ഉപവാസവും പ്രതിഷേധയോഗങ്ങളും നടത്തി. നിരവധി നിവേദനങ്ങൾ അധികാരികൾക്ക് സമർപ്പിച്ചു. സഭാപിതാക്കന്മാർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. വിദേശകാര്യ മന്ത്രാലയത്തിൽ കരഞ്ഞുവീണ് അപേക്ഷിച്ചു! എന്തു ഫലം‍?

തന്‍റെ ജീവൻ രക്ഷിക്കാൻ സഹായമഭ്യർഥിക്കുന്ന ഫാ. ടോമിന്‍റെ ഫേസ് ബുക്ക് പേജ് കണ്ട് ക്രൈസ്തവ നേതാക്കൾ നെടുവീർപ്പിടുന്നു.

വീടും നാടും ഉപേക്ഷിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ഭാരതത്തിലും വിദേശരാജ്യങ്ങളിലും സേവനം ചെയ്യുന്ന സന്ന്യസ്തരെ ഭീകര വർഗീയ വാദികൾ അമ്മാനമാടുന്നത് കൈയുംകെട്ടി നോക്കിനിൽക്കരുത്.

റെജി കാരിവേലിൽ, ചിറ്റടി, കോട്ടയം.